കണ്ണിലെ ചുവപ്പിന്(നുറുങുകള്‍ )

കരിക്കിന്‍ വെള്ളം കൊണ്ട് ധാര ചെയ്യുക
100 മി ലി തിളപ്പിച്ച വെള്ളത്തില്‍ അകത്തെ കീലം നീക്കിയ അന്ച് ചെത്തിപൂവിട്ട് ആറിയശേഷം പൂവ് നീക്കി അരിച്ച് രണ്ടു പ്രാവശ്യം രണ്ടു പ്രാവശ്യം രണ്ടുകണ്ണിലും ഒഴിക്കുക

കൊടുക്കാം കണ്ണിനും ശ്രദ്ധ (നുറുങുകള്‍ )

1)  കണ്ണിലെ രോഗത്തിന്
പച്ച വെള്ളത്തില്‍ ചന്ദനാദി ഗുളിക അരച്ചുകലക്കി അരിച്ച് രണ്ടുകണ്ണിലും ഒഴിക്കുക
2) ഇളനീര്‍ ക്കുഴമ്പ് കണ്ണിലെഴുതുക
3) ഹ്രസ്വദ്രിഷ്ടി തിമിരം എന്നിവയുടെ ശമനത്തിന്
ദിവസവും കാലത്ത് വെറും വയറ്റില്‍ തഴുതാമ സമൂലം പറിച്ച് കഴുകി ചതച്ച് തനി നീരെടുത്ത് ഒര്‌ ഔണ്‍ സ് വീതം സേവിക്കുക

മഹദ് വചനങള്(പിടിവാശിക്കരന്)

പിടിവാശിക്കരന്
അഭിപ്രായങളില്ല അഭിപ്രായങള്‍ അവനെ പിടിച്ചമര്‍ ത്തിയിരിക്കുകയാണ്
അലക്സാണ്ടര്‍ പോപ്പ്

വിനോദങളില്‍ അമിതമായി മുഴുകരുത്(മഹദ് വചനങള് )

വിനോദങളില്‍ അമിതമായി മുഴുകരുത് അത് ക്ഷീണിച്ച മനുഷ്യനെ ഉന്മേഷവാനാക്കുന്നതു പോലെ ഉന്മേഷവാനെ ക്ഷീണിതനാക്കുകയും ചെയ്യുന്നു
ഹുള്ളര്‍

മഹദ് വചനങള്‍ (sankar edakkurussi)

ഗുണമേന്മയെക്കുറിച്ച് തനിക്കുതന്നെ വിശ്വാസമില്ലാത്ത ഒരു സാധനം മറ്റുള്ളവരെ കൊണ്ട് വാങുവാന്‍ പ്രേരിപ്പിക്കുന്ന കലയാണ്
പരസ്യം
അബ്ബാ എബാന്‍

ELECTRICAL SAFETY FOLLOW THE TIPS


Electrical safety is everyone's responsibility. Electrical safety should be observed every time you even think about touching something connected to an electrical circuit. In this informative piece, you'll find some great tips to keep you safe when working with electricity.
  • Use proper conductor for house wiring by calculating actual load.
  • Don't expose electrical appliances & bare wires to wet conditions.
  • Use the correct size , ISI make of fuse & never replace the burn-out fuse with other materials.
  • Avoid the use of Extension Chords & don't leave them dangling or trailing on the floor.
For households :

(a) Never allow your children to touch any electrical point or insert any part of their body into it.
(b) Allow only licensed Electricians to handle electrical problems.
(c) Always ensure that you are properly insulated from getting electrical shock.
(d) Avoid " Octopus Connections " as overloading might occur due to the same which can cause burning of sockets.

  • Educate the children about 'Electrical Signs' & dangers of electric shock .
  • Always switch off the Current from the mains in case of short circuit in a portion of premises & insulate yourself.
  • Ensure proper earthing in your premises.
  • Never insert bare wires in the socket & always remove the plug from the socket when not in use.
  • Never climb KSEB poles or electrical towers.
  • Stay away from fallen power lines. Tell an adult if you see a fallen line.
  • Before you climb a tree, look up. If a power line is nearby or touching, stay away from the tree.

KSEB's news

As part of its strategy to introduce IT-enabled services and operations, the Kerala State Electricity Board (KSEB) is getting ready to launch a new-look web site which, board officials say, will act as a gateway for serving customers. The web site promises services such as online bill payment, bill view and print, complaint registration and tracking and search to locate contact persons and offices in the hierarchy with addresses, phone numbers and e-mail ids, a board official told The Hindu.

A calendar of important events and news of tenders and orders will also be posted on www.kseb.in.

The web site has been developed on a free-and-open-source-software (FOSS) platform by the information technology wing of the board in Kozhikode. While the open source solution Joomla has been used for its content management system, the programming language is PHP and the database software, MySQL, all FOSS solutions.

The web site will enable consumers of low-tension power in model sections to view and print their latest power bills. Those in the high- and extra-high-tension categories can also make online payments — in three months. Once the records of domestic consumers are computerised, the online bill payment system will be available to all.

Those wishing to plan their power consumption or crosscheck their power bills can use the “LT tariff calculator” on the web site. The consumer can arrive at his or her power bill by entering the consumption level and tariff. The consumption levels can also be calculated.

The public can use the web site to e-mail complaints about power theft to the board's vigilance wing, headed by an Inspector-General of Police. They can download tenders and application forms and get details of the latest tariff structure, answers to FAQs (frequently asked questions) and meter-testing facilities.

A committee constituted by the board has held discussions with major stakeholders before finalising the design of the web site, which will be hosted at the State Data Centre, Thiruvanan- thapuram.

മൊബൈല്‍ ഫൊണ്‍ നഷ്ടപെട്ടാല്‍

സര്‍ വീസ് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മനേജരെയൊ  ഉടന്‍ വിവരം അറിയിക്കുക ,പേര്‍ ,വിലാസം ,ഫോണ്‍ നമ്പര്‍ ഐ എം ഇ ഐ നമ്പര്‍ ,സിം കാര്‍ ഡ് നമ്പര്‍ എന്നിവയും ചേര്‍ ത്ത് വിശദമായ പരാതി പോലിസിനും സര്‍ വീസ് ദാദാക്കള്‍ ക്കും നല്കുകഹാന്ഡ് സെറ്റിന്റെ ഐ എം ഇ ഐ നമ്പര്‍സര്‍ വീസ് ദാദാക്കള്ക്കു ലഭിച്ചാല്‍ റേന്ച്ച് ഉള്ള സ്തലത്ത് ഫൊണ്‍ ഓണ്‍ ചേയ്താല്‍ ഈ വിവരം നെറ്റ് വര്‍ ക്കില്‍ അറിയാന്‍ കഴിയും.പോലീസിന്‍ പരാതി കൊടുക്കാത്ത പക്ഷം ആ നമ്പറുള്ള ആള്‍ എതെങ്കിലും ക്രൈമില്‍ അകപ്പെട്ടാല്‍ സ്വാഭവികമായും നിങളും അകത്താകും

രാജാവ് ഉപഭോക്താവ് തന്നെ

മല്‍ സരങളുടെ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അവകാശങല്‍ നിഷേധിക്കപെട്ടുവെന്ന് തോന്നിയാല്‍ ഉപഭോക്ത്ര ഫോറത്തെ സമീപിക്കാം
20 ലക്ഷം രൂപ വരെയുള്ളയുള്ള പരാതികള്‍ ജില്ലാ ഫോറത്തിലും 20 ലക്ഷം മുകളില്‍ സം സ്താന ഫോറത്തിലും അതിനും മുകളിലുള്ള ത് ദേശീയ കമ്മീഷനും നല്‍ കാം
പണം കൊടുത്തു വാങുന്ന സാധനമോ , സേവനമൊ എല്ലാം ഫോറത്തിന്റെ പരിധിയില്‍ വരുന്നതാണ്
പരാതി നല്കുന്നതെങിനെ
ഹര്ജിക്കാരന്റെയും എതിര്‍ കക്ഷിയുടെയും പൂര്‍ ണ്ണ മേല്വിലാസ്സം വേണമ്
വാങിയ സധനങളില്‍ ,സേവനങളില്‍ സം ഭവിച്ച അപര്യാപ്തത
വ്യക്തമാക്കണം ഉല്‍ പന്നം വങിയതിന്റെ രേഖ ,എന്നിവ സഹിതം ബന്ധപ്പെട്ട  എഴുതി തയ്യറക്കിയ അപേക്ഷ എന്നിവ സഹിതം ​ വില്‍ പനക്കാരനെ ഒന്നം പ്റതിയായും നിറ്മാതാവിനെ രന്ദാം പ്രതിയായും
ചേര്ത്ത് ഫോറത്തില്‍ പരതി വാദിക്കാന്‍ വക്കീലിനെയൊ സ്വാന്തമോ വാദിക്കാം

ഇങ്ങനയും ഒരു മൊബൈലോ

തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണ്‍. വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇത്തരമൊരു സൗകര്യം സൃഷ്ടിക്കാനായി പഠനങ്ങള്‍ നടത്തുകയാണ്. ലോകമെങ്ങുമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്ന ആ നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ആദ്യമടുക്കുന്നത് 'നോക്കിയ' കമ്പനി തന്നെ. തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണുകളുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിയ നോക്കിയ ഇതിന്റെ പേറ്റന്റിനായി യു.എസ്. സര്‍ക്കാറിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. നോക്കിയയുടെ ഫിന്‍ലന്‍ഡിലെ ഗവേഷകവിഭാഗമാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഹാന്‍ഡ്‌സെറ്റ് ഇളകുമ്പോഴുണ്ടാകുന്ന ഘര്‍ഷണം വൈദ്യുതോര്‍ജ്ജമാക്കിമാറ്റുകയെന്ന സങ്കീര്‍ണപ്രക്രിയ വഴിയാകും മൈാബൈല്‍ ഫോണുകള്‍ തനിയെ ചാര്‍ജാകുകയെന്ന് നോക്കിയ കമ്പനി വക്താക്കള്‍ സൂചിപ്പിക്കുന്നു. ഹാന്‍ഡ്‌സെറ്റിനുള്ളിലെ ഭാരം കൂടിയ ഭാഗങ്ങളായ റേഡിയോ ട്രാന്‍സ്മിറ്റര്‍ സര്‍ക്യൂട്ടും ബാറ്ററിയും പ്രത്യേക ഫ്രെയിമില്‍ ഘടിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുക.

മുന്നോട്ടും പുറകോട്ടും പിന്നെ വശങ്ങളിലേക്കും നീങ്ങുന്ന റെയിലുകളിലാകും ഈ ഫ്രെയിം സ്ഥാപിക്കുക. ഓരോ റെയിലുകളുടെ അറ്റത്ത് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമുണ്ടാകും. ഫോണ്‍ പോക്കറ്റിലിട്ട് നടക്കുമ്പോഴോ ഫോണ്‍ ഇളക്കുമ്പോഴോ റെയിലില്‍ സ്ഥാപിച്ച ഫ്രെയിം നേെര ചെന്ന് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമായി കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയിലുണ്ടാകുന്ന വൈദ്യുതോര്‍ജ്ജം കപ്പാസിറ്റര്‍ വഴി ശേഖരിച്ച് അത് മൊബൈലിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയെന്നതാണ് പദ്ധതി.

പുതിയ സാങ്കേതികവിദ്യ പ്രകാരം മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് അല്പദൂരം നടന്നുവന്നാല്‍ ഫോണ്‍ ഫുള്‍ചാര്‍ജാകുമെന്നര്‍ഥം. ഇത് പ്രാവര്‍ത്തികമായാല്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ വിപഌവകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറന്നുപോയെന്ന വേവലാതിക്കും ഇനി അടിസ്ഥാനമില്ലാതാകും. ഇത്തരെമാരു സംവിധാനം നടപ്പാക്കുന്നതോടെ മൊബൈല്‍ഫോണ്‍ വിപണിയിലെ തങ്ങളുടെ മേധാവിത്വം തുടരാന്‍ നോക്കിയയ്ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.

നോക്കിയയുടെ കണ്ടുപിടുത്തം പുതിയതാണെങ്കിലും പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചറിയുന്ന ശാസ്ത്രലോകത്തിന് ഇതൊരു പുതുമയല്ല. യാന്ത്രികസമ്മര്‍ദ്ധം (Mechanical Stress) നല്‍കിയാല്‍ തനിയെ വൈദ്യുതവലയം സൃഷ്ടിക്കാന്‍ കഴിവുള്ള പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

ഇത്തരം ക്രിസ്റ്റലുകളുടെ ചെറിയൊരു പ്രായോഗിക ഉപയോഗം മാത്രമാണ് മൊബൈല്‍ഫോണുകളില്‍ നോക്കിയ അവതരിപ്പിക്കുന്നതെന്നും ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിലുണ്ടാകുന്ന സമ്മര്‍ദം പിസോക്രിസ്റ്റലുകളുപയോഗിച്ച് വൈദ്യുതിയാക്കിമാറ്റാനുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്


കേരളത്തില്‍ആത്മഹത്യ നിരക്ക്

കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ ആത്മഹത്യാനിരക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവും കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് അഖിലേന്ത്യാതലത്തിലുള്ള നിരക്കിന്റെ മൂന്നിരട്ടിയോളമാണ്. പ്രതിവര്‍ഷം, ഒരു ലക്ഷം പേരില്‍ 26 പേര്‍ വീതം കേരളത്തില്‍ ആത്മഹത്യചെയ്യുമ്പോള്‍, അഖിലേന്ത്യാനിരക്ക് ഒരു ലക്ഷം പേരില്‍ പത്തു പേര്‍ എന്ന നിലയിലാണ്. ഒരു വര്‍ഷം ഒന്‍പതിനായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിന്റെ പത്തിരട്ടിയിലേറെപ്പേര്‍ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നതായും കാണുന്നു.

ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തി രക്ഷപ്പെട്ട വ്യക്തി, അടുത്ത ആറുമാസത്തിനുള്ളില്‍ വീണ്ടും ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുന്നുവരെയും ഒരു ശ്രമം നടത്തി രക്ഷപ്പെട്ടവരെയും പ്രത്യേകം ശ്രദ്ധിക്കാന്‍ വീട്ടുകാര്‍ തയ്യാറാവണം. വിഷമങ്ങള്‍ പറയുന്ന വ്യക്തിക്കു മുന്നില്‍ ഒരു നല്ല ശ്രോതാവായിരിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ക കാര്യം.

ഒരുപക്ഷേ, ക്ഷമയോടെ കാര്യങ്ങള്‍ കേട്ടിരിക്കുന്ന ഒരാളോട് തുറന്നു സംസാരിക്കുന്നതുപോലും ഒരു വ്യക്തിയെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം.
Courtesy: Mathrubhumi.

REED MALAYALAM IN MALAYALAM

http://www.newshunt.com/AppDnldPC.do?variant=oneindia&brand=NewsHuntമാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.

ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.

അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.




മാതൃഭാഷയില്‍ വാര്‍ത്തയും മറ്റ് വിവരങ്ങളും അറിയുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. മറ്റ് ഭാഷകള്‍ വായിയ്ക്കാനാവുമെങ്കിലും മാതൃഭാഷയില്‍ വായിയ്ക്കുന്നത് സന്തോഷകരമാണ്. അത് മൊബൈലിലായാലോ. എന്തെളുപ്പം. പക്ഷേ ഇപ്പോഴുള്ള പല മൊബൈലുകളിലും ഇന്ത്യന്‍ ഭാഷകള്‍ കാണാനാവില്ല.

ഇന്ത്യയില്‍ 65 കോടി മൊബൈല്‍ ഉപയോക്താക്കളുണ്ട്. ഈ 65 കോടി ആളുകളില്‍ വെറും 12 ശതമാനം മാത്രമേ ഇംഗ്ലീഷ് വായിയ്ക്കുന്നവരുള്ളു. ഈ സാഹചര്യത്തില്‍ ഈ കുറവ് പരിഹരിയ്ക്കേണ്ടതല്ലേ.

അതുകൊണ്ട് ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്തകള്‍ മൊബൈലില്‍ വായിയ്ക്കാനായി ഒണ്‍ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. ഇത് ആര്‍ക്കും അവരുടെ മൊബൈലിലേയ്ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.   


നാടിന്റെ നൈര്‍മല്ല്യം

ഓരോ മലയാളിയുടെ മനസ്സിലും ഓരോ കവിതയുണ്ട്  കാരണം മലയാളിത്തത്തിന്റെ നൈര്‍മല്ല്യത ഇനിയും നഷ്ടപ്പെടത്തവരാന് ഓരോ മലയാളിയും
പക്ഷെ ഇനിയും ഒരു മാവേലി നാട് സ്വപ്നം കാണാനാവുമോ നമുക്ക് ?

കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങള്‍ കരഞ്ഞ് ശ്വാസം കിട്ടാതെ വരുമ്പോള്‍ 
ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ തുടര്‍ച്ചയായി തലയിട്ടിളക്കലും വെട്ടിക്കലും നടത്തുന്നത് അസുഖമല്ല...
വെറുതെ കരയുന്ന കുഞ്ഞിനൊപ്പം ടെന്‍ഷനടിച്ച് കരയുന്ന അമ്മമാരുണ്ട്. കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ വാശി കാണിക്കുക, വയറുവേദന ഉണ്ടാവുക, അപരിചിതരെ കാണുമ്പോള്‍ കരയുക എന്നിവയൊക്കെ അമ്മമാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഒരു വയസിനു താഴെയുള്ളവരുടെ ഇത്തരം രീതികള്‍ക്ക് അമിതപ്രാധാന്യം കൊടുക്കേണ്ടതില്ല. കുഞ്ഞുങ്ങളുടെ ചില സ്വഭാവ വ്യതിയാനങ്ങളാണ് അതിലൂടെ പുറത്തുവരുന്നത്. 

ആറുമാസം മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികളില്‍ ചിലര്‍ കരയാന്‍ തുടങ്ങുമ്പോള്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് നീലനിറം വരികയും നിശ്ചലമായി കിടക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് അപസ്മാര രോഗമാണെന്ന് പലരും തെറ്റിദ്ധരിക്കാറുമുണ്ട്. ഇതുകണ്ട് അസ്വസ്ഥരാകേണ്ടതില്ല. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ കുട്ടി സാധാരണ നിലയിലാകും. പ്രത്യേകം ചികിത്സയും ആവശ്യമില്ല. ഇങ്ങനെ കാണുമ്പോള്‍ കുട്ടിയെ പതുക്കെ കുലുക്കുന്നതോ പുറത്ത് തട്ടുന്നതോ നല്ലതാണ്.

ഒരു വയസിനും അഞ്ചു വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ തുടര്‍ച്ചയായി തലയിട്ടിളക്കലും വെട്ടിക്കലും നടത്തുന്നത് അസാധാരണമല്ല. കുഞ്ഞുമനസിലെ ടെന്‍ഷനും ക്ഷീണവും അകറ്റാനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. പെരുവിരല്‍ കടിക്കലും നഖം കടിക്കലും ചെറിയ കുട്ടികള്‍ ചെയ്യുന്നത് അതില്‍നിന്നും കിട്ടുന്ന സംതൃപ്തികൊണ്ടാണ്. സുരക്ഷിതത്വം ഇല്ല എന്ന തോന്നലാകാം ഇതിന് കാരണം. മാതാപിതാക്കള്‍ ഈ കാര്യത്തില്‍ അമിത താത്പര്യം കാട്ടാതിരുന്നാല്‍ മൂന്നോ നാലോ വയസു കഴിയുമ്പോള്‍ തനിയേ മാറും.

ചില കുട്ടികളില്‍ കാണുന്ന വ്യക്തതയില്ലാത്ത സംസാരം മൂന്നു നാലു വയസ്സാകുമ്പോഴേക്കും സുവ്യക്തമാകും. എന്നാല്‍ കഠിനമായ സംസാരവൈകല്യങ്ങള്‍ നേരത്തെ ശ്രദ്ധിച്ച് വിദഗ്ധചികിത്സ തേടണം.

രണ്ടു വയസിനും അഞ്ചു വയസിനും ഇടയ്ക്ക് അതായത് സംസാരരീതി രൂപപ്പെടുന്ന പ്രായത്തില്‍ ചില കുട്ടികളില്‍ വിക്ക് കാണാം. അമിതമായി ഇടപെട്ട് കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ മാതാപിതാക്കളും മറ്റുള്ളവരും ശ്രദ്ധിച്ചാല്‍ സാധാരണ ഇത് പ്രശ്‌നമാകാറില്ല. അപൂര്‍വമായി ചില കുട്ടികളെ സ്
പീച്ച് തെറാപിക്ക് (ുെലലരവ വേലൃമുവ്യ) വിധേയമാക്കേണ്ടിവരും.

മണ്ണ് വാരിതിന്നല്‍ സ്വഭാവം രണ്ടു വയസുവരെ സാധാരണമാണ്. ചില കുട്ടികള്‍ ഉറുമ്പ്, ചില പ്രാണികള്‍ എന്നിവയെ വായിലിടുന്നതും കാണാം. മണ്ണ് വാരിത്തിന്നല്‍ രണ്ടു വയസ്സിനു ശേഷം തുടര്‍ന്നാല്‍ കാര്യമായ വിളര്‍ച്ച, മാതാപിതാക്കളുടെ അവഗണന, സ്‌നേഹം ഇല്ലായ്മ എന്നിവ സംശയിക്കണം.

ഉറക്കവുമായി ബന്ധപ്പെട്ട് കാണുന്ന ഞെട്ടി എഴുന്നേല്‍ക്കല്‍, ഭീകര സ്വപ്‌നങ്ങള്‍ കാണല്‍, ഇരുട്ടിനോടുള്ള ഭയം, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കല്‍ എന്നിവ ക്രമേണ മാറും.

ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ ചില കുട്ടികള്‍ സ്വഭാവമാക്കാം. മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇത് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മാറും. എട്ടുപത്തു വയസ്സായിട്ടും മാറുന്നില്ല എങ്കില്‍ ചികിത്സ തേടണം.

അനവസരങ്ങളിലെ മലവിസര്‍ജനം കുട്ടികളുടെ മാനസിക അവസ്ഥയുടെയോ ഭയത്തിന്റെയോ ചെറിയ അസുഖങ്ങളുടെയോ ഫലമാകം. കുറച്ചു മാത്രമേ അടിവസ്ത്രങ്ങളില്‍ മലം കാണാറുള്ളു എങ്കിലും പല കുട്ടികളും വെപ്രാളപ്പെടും. നല്ല ശതമാനം കുട്ടികളിലും ഏതാനും മാസങ്ങള്‍ക്കു ശേഷം ഇതു മാറും. ഉറക്കത്തില്‍ പല്ലുകടിക്കല്‍ ചിലപ്പോഴൊക്കെ പകല്‍സമയത്തെ അസ്വസ്ഥതയുടെയും പേടിയുടെയും പ്രതിഫലനമാകാം. ക്രമേണ മാറും. ചില കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി വായു വിഴുങ്ങല്‍ (അശൃ ംെമഹഹീംശിഴ) അവലംബിക്കാറുണ്ട്.

ഇടക്കിടയ്ക്ക് നെഞ്ചിലും തലയ്ക്കുമൊക്കെ കൈകൊണ്ട് ആഞ്ഞടിക്കുന്നതും ടെന്‍ഷന്റെ ഫലമാവാം. ചില കുട്ടികള്‍ കാലുകള്‍ വിലങ്ങനെ വെച്ച് ശരീരം വലിച്ചു മുറുക്കുന്നപോലെ കാണിക്കാറുണ്ട്. അമിതമായി ജനനേന്ദ്രിയം നിലത്തിട്ടുരയ്ക്കുന്ന സ്വഭാവവും ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ മാറും.

ആവര്‍ത്തിച്ചുള്ള കോമാളിത്തം കാട്ടല്‍ (ഠശര)െ മുഖം കോട്ടി കാണിക്കല്‍, തുടര്‍ച്ചയായി കൈകൊണ്ട് ആംഗ്യം കാണിക്കല്‍, ശരീരവും തോള്‍ഭാഗവും വെട്ടിക്കല്‍ എന്നിവയും ഏതാനും മാസങ്ങള്‍ നീളും.

കുട്ടികള്‍ ക്ക് ഉറ്ക്കത്തില്‍ മൂത്രം പോകുന്നതിന്(നുറുങുകള്‍ )

1)       ചെറുതേനും മഞള്‍ പൊടിയും പച്ച് നെല്ലിക്ക നീരും ചേര്‍ ത്ത് ഓരോ    ടേബിള്‍  സ്പൂണ്‍ വീതം രാത്രിയില്‍ ഉറങുന്നതിന്‍ മുമ്പ്കൊടുക്കുക
2)      ഒരു പിടി അവല്‍ നനക്കാതെ പതിവായി വൈകുന്നേരം കൊടുക്കുക

വായില്‍ തൊലി പോകുന്നതിന്(നുറുങുകള്‍ )

1)   ഒരു പിടി പിച്ചകത്തില ചതച്ചിട്ട് തിളപ്പിച്ച് വെള്ളം കൊണ്ട് വെള്ളം കവിള്കൊള്ളുക
2)     തേനും സമം വെള്ളരിക്ക നീരും ചേര്ത്ത് കവിള്‍ കൊള്ളുക
3)     ചുവന്നുള്ളി അരിഞിട്ട് പാല്‍ കാച്ചിദിവസം രത്രിയില്‍ ഭക്ഷണത്തിനു ശേഷം കുടിക്കുക

ഉണക്കമീന്‍ ശ്രദ്ധിക്കുക

ഉണക്കിയ മത്സ്യമെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറാത്തവരില്ല, പ്രത്യേകിച്ചും നമ്മള്‍ കേരളീയരുടെ ഇഷ്ട വിഭവമാണ് ഉണക്കമത്സ്യം. ഒരു കഷണം ഉണക്കമീന്‍ വറുത്തതുണ്ടെങ്കില്‍ ഒരു പറചോറുണ്ണുന്നവരുടെ എണ്ണം കുറവല്ല.പക്ഷേ ഒരു കാര്യം ഈ ഉണക്കമീന്‍ സ്വാദില്‍ മുന്നിലാണെങ്കില്‍ ആരോഗ്യപരമായി നോക്കുമ്പോള്‍ ശരിയ്ക്കുമൊരു വില്ലനാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മത്സ്യം ഉണക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കുന്നത്.രാജ്യത്തിന്റെ പലഭാഗത്തും ഉണക്കമത്സ്യ തയ്യാറാക്കുന്നുണ്ട്. പലേടത്തുനിന്നും പാക് ചെയ്ത് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുന്നത്. മുന്‍ കാലത്ത് ഉപ്പുചേര്‍ത്ത് കടപ്പുറത്തും മറ്റും വിരിച്ചിട്ടായിരുന്നു ഇവ ഉണക്കിയിരുന്നത്.
അന്ന് മണലിനെ മാത്രമേ ഭയക്കേണ്ടതുമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കേടുവരാതിരിക്കാന്‍ മാരകവിഷമടങ്ങയിരിക്കുന്ന വീര്യം കൂടിയ കീടനാശിനികളും മറ്റ് രാസവസ്തുക്കളും ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.ഭുവനേശ്വറിലെ റീജിയണല്‍ റിസര്‍ച്ച് ലബൊറട്ടറി നടത്തിയ പഠനത്തില്‍ ഫോര്‍മാലിന്‍ ഡി ഹൈഡ് പോലുള്ള വിഷാംശമുള്ള രാസപദാര്‍ത്ഥങ്ങളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യശരീരത്തില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
അതുകൊണ്ടുതന്നെ കഴിയുന്നതും ഉണക്കമീന്‍ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. അതല്ല നിര്‍ബ്ബന്ധമാണെങ്കില്‍ വളരെ സമയം ശുദ്ധജലത്തില്‍ മുക്കിവച്ച് പലവട്ടം കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കുക.

കടപ്പാട്  one india

ആണ്‍കുട്ടിയുണ്ടാകാന്‍ (വില്ലന്‍ബ്രേക് ഫാസ്റ്റ്)

ഉപ്പുതിന്നാത്ത സ്ത്രീകള്‍ക്ക് പെണ്‍കുഞ്ഞുണ്ടാകുമെന്ന് പഠനത്തിന് പിന്നാലെ ആണ്‍കുഞ്ഞുണ്ടാകാന്‍ ഒരു എളുപ്പവഴി ചൂണ്ടിക്കാട്ടിക്കൊണ്ട് പുതിയ പഠനം
മുമ്പ് ഇത് നിര്‍ണ്ണയിയ്ക്കുന്നതില്‍ ഉപ്പിന് പങ്കുണ്ടെന്നാണ് കണ്ടെത്തിയതെങ്കില്‍ ഇപ്പോഴത്തെ താരം പ്രാതല്‍ അഥവാ സാക്ഷാല്‍ ബ്രേക് ഫാസ്റ്റ് ആണ്.
ഗര്‍ഭധാരണത്തിന്റെ ആദ്യകാലത്ത് നല്ല കട്ടിയായി പ്രാതല്‍ കഴിയ്ക്കുകയും കൂടാതെ കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിയ്ക്കുകയും ചെയ്യുന്നവര്‍ക്കാണത്രേ ആണ്‍കുട്ടിയുണ്ടാകാന്‍ കൂടുതല്‍ സാധ്യത.

മിസ്സൗറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗര്‍ഭധാരണത്തിന്റെ ആദ്യകാലങ്ങളില്‍ കഴിയ്ക്കുന്ന ഭക്ഷണം ശിശുവിന്റെ ലിംഗനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
കാലത്ത് വയറുനിറച്ച് ഭക്ഷണം കഴിയ്ക്കുകയും കൊഴുപ്പുകൂടുതലുള്ള ഭക്ഷണം പതിവാക്കുകയും ചെയ്യുന്ന പലരിലും ആണ്‍കുട്ടികളാണ് ജനിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.
എന്നാല്‍ കൊഴുപ്പുകുറഞ്ഞ ഭക്ഷണം കഴിയ്ക്കുകയും പ്രാതല്‍ താരതമ്യേന കുറവുമാത്രം കഴിയ്ക്കുകയും ചെയ്യുന്നവരില്‍ പെണ്‍കുഞ്ഞുങ്ങളാണ് കൂടുതലും ഉണ്ടാവുന്നത്.
അമ്മ കലോറി കൂടിയ ഭക്ഷണം സ്ഥിരമായി കഴിയ്ക്കുമ്പോള്‍ കുഞ്ഞ് ആണാവുകയും നേരേ തിരിച്ചാവുമ്പോള്‍ കുഞ്ഞ് പെണ്ണാവുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
 കടപ്പാട് 0ne india

MORE ATTENTION (ATTAKE VIRYUS)

സൗഹൃദക്കൂട്ടായ്മാസൈറ്റായ ഫെയ്ബുക്കില്‍ ആയിരങ്ങള്‍ 'ക്ലിക്ക്ജാക്കിങ്' ('clckjacking') ആക്രമണത്തിന് വിധേയമാകുന്നതായി സുരക്ഷാസ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഈ ആക്രമണങ്ങളില്‍ ഏതെങ്കിലും ദുഷ്ടപ്രോഗ്രാം (മാള്‍വേര്‍) ഉള്‍പ്പെടുന്നില്ലെങ്കിലും, ഭാവിയില്‍ ആങ്ങനെ ആയിക്കൊള്ളണം എന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.




'വേള്‍ഡ് കപ്പ് 2010 ഇന്‍ എച്ച്ഡി' അല്ലെങ്കില്‍ 'ജസ്റ്റിന്‍ ബീബേര്‍സ് ഫോണ്‍ നമ്പര്‍' എന്നിങ്ങനെയുള്ള ലിങ്കുകള്‍, നിങ്ങളുടെ സുഹൃത്തുക്കള്‍ 'ഇഷ്ടപ്പെടുന്നു' എന്ന അറിയപ്പോടെ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ മുന്നിലെത്തുകയാണ് ചെയ്യുക.



ആ ലിങ്കില്‍ ഒരാള്‍ ക്ലിക്ക് ചെയ്യുന്നതോടെ, അത് ഫെയ്‌സ്ബുക്കിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന മാതിരിയായി. അയാളുടെ സുഹൃത്തുക്കള്‍ക്കെല്ലാം ഈ ലിങ്കിനെക്കുറിച്ചുള്ള അറിയിപ്പ് കിട്ടും. ഇമെയിലിന്റെ പാസ്‌വേഡ് കരസ്ഥമാക്കി സുഹൃത്തുക്കളുടെ മെയിലിലേക്ക് വ്യാജസന്ദേശങ്ങള്‍ അയയ്ക്കുന്ന വൈറസുകളുടെ പ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നു ഫെയ്‌സ്ബുക്കിലെ ആക്രമണം, എന്നാല്‍ ഇതില്‍ വൈറസ് ഇല്ലെന്നു മാത്രം.



ക്ലിക്ക്ജാക്കിങിന്റെ ഭാഗമായി എത്തുന്ന ലിങ്ക് യൂസറെ ഒരു പേജിലേക്കാണ് നയിക്കുക. നിങ്ങള്‍ 18 ന് മേല്‍ പ്രായമുള്ളയാളാണെന്ന് സ്ഥിരീകരിക്കാന്‍ ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. അതു ചെയ്യുന്നതോടെ, നിങ്ങളും ആ ലിങ്കിലുണ്ടെന്ന മാതിരി അത് ഫെയ്‌സ്ബുക്കില്‍ ചേര്‍ക്കപ്പെടുന്നു.



നിലവില്‍ ക്ലിക്ക്ജാക്കിങിന്റെ ലക്ഷ്യം ബാലശമാണെങ്കിലും, ഇത്തരത്തില്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആക്രമണം നടത്താം എന്ന് ഈ സംഭവം വ്യക്തമാക്കുന്നതായി 'സോഫോസി'ലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേയ് പറയുന്നു.



എത്ര ഫാന്‍സുകളെ കിട്ടും എന്നറിയാന്‍ ഉപയോഗിച്ചിരുന്ന പഴയകാല 'സ്‌കൂള്‍ വൈറസു'കളുടെ ജനുസില്‍പെട്ടതാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ പടരുന്നതെന്ന് ക്ലൂലേയ് അറിയിച്ചു. അതിനാല്‍ അതത്ര ഉപദ്രവകാരിയല്ല. എന്നാല്‍, ഹാക്കര്‍മാര്‍ക്ക് ഇതേ മാര്‍ഗമുപയോഗിച്ച് പണമുണ്ടാക്കാന്‍ കഴിയും-അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



ഏത് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലും ക്ലിക്ക്ജാക്കിങ് നടക്കുമെന്ന് ക്ലൂലേയ് പറയുന്നു. ഫെയ്‌സ്ബുക്കില്‍ ക്ലിക്ക്ജാക്കിങിന് സഹായിക്കുന്നത് ഐഫ്രെയിംസ് ആണ്. ഫയര്‍ഫോക്‌സ് വെബ്ബ് ബ്രൗസറിനായി രൂപം നല്‍കിയിട്ടുള്ള 'നോസ്‌ക്രിപ്റ്റ്' (NoScript) എന്ന സൗജന്യ പ്ലഗ്ഗ്ഇന്‍, അപകടകാരകളായ ക്ലിക്ക്ജാക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള സംവിധാനമാണ്. പക്ഷേ, അത് ഇന്‍സ്റ്റാള്‍ ചെയ്യുക അത്ര എളുപ്പമല്ല.

അരിമ്പാറക്ക് (നുറുങ്ങുകള്‍)

1)   പാലില്‍ കിഴുകാനെല്ലി അരച്ച് ചാലിച്ച് പുരട്ടുക
2)   മൂന്നു ഗ്രാം പൊന്‍  കാരം നാലു ഗ്രാം തുരിശ് ,5 ഗ്രാം ചവര്‍ കാരം എന്നിവ പൊടിച്ച് ചെറുനാരങനീരില്‍ ചാലിച്ചു പുരട്ടുക
3)   നെല്ലിക്ക ഗന്ധകം വെളിച്ചെണ്ണയില്‍ ചാലിച്ച് തുടരെ പുരട്ടുക
4)  പച്ച ഇന്‍ ച്ചി ചെത്തി കൂര്‍ പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക
5)     എരിക്കിന്‍ കറ പുരട്ടുക
6)    ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പറയില്‍ ഉരസുക

FATION MOB 2010

Kindle Wireless Reading Device, Wi-Fi, 6" Display, Graphite - Latest Generation


'അയ്യോ മൊബൈല്‍ എടുക്കാന്‍ മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്‌നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ പോലെ പോക്കറ്റുകള്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ കാണാറില്ല. അതിനാല്‍ ബാഗ് കൈയില്‍ വേണം. ഈ തൊന്തരവ് ഒഴിവാക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂട്ട്‌സര്‍ക്കീട്ട്എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.



'എം-ഡ്രസ്' (മൊബൈല്‍ഫോണ്‍ ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്‌റ്റൈലന്‍ സില്‍ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല്‍ ഫോണ്‍ ഉടുപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടൂള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്.



സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും ഇതില്‍. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്‍ഡ് നിക്ഷേപിക്കേണ്ടത്. ഫോണ്‍ എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല്‍ മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും.



വളരെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കുമനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേക സോഫ്ട്‌വേറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.



ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള്‍ ഉണ്ട്. കീപാഡും ഡിസ്‌പ്ലേയും ഇല്ല. അതിനാല്‍ ഇഷ്ടമുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാകില്ല. പക്ഷേ മുന്‍പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില്‍ വിളിക്കാന്‍ സാധിക്കും. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്‌പേ ഇല്ലെങ്കിലും നമ്പറുകള്‍ക്കനുസരിച്ച് റിംഗ്‌ടോണ്‍ സെറ്റു ചെയ്യാന്‍ കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.



സാധാരണ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം തലയില്‍ റേഡിയേഷന്‍ ഏല്‍പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്.



ക്യൂട്ട് സര്‍ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള്‍ പുറത്തിറക്കുന്നത്. 2006 ല്‍ അവതരിപ്പിച്ച 'ഹഗ് ഷര്‍ട്ടുകള്‍' ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.



എം-ഡ്രസ് ആടുത്ത വര്‍ഷം വിപണിയില്‍ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരും കാലങ്ങളില്‍ സാരി, ചുരിദാര്‍, ടീഷര്‍ട്ട് മൊബൈലുകള്‍ ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

HOW TO CREATE A BLOG INFORMATION STEP

http://danielcraig.wikispaces.com/file/view/Blogger+Tutorial.pdf

famous news new pepers





  • Assam Tribune (Guwahati)


  • Bangalore Mirror


  • Central Chronicle (Bhopal)


  • Chitralekha (online weekly aimed at Gujaratis)


  • Daily Excelsior (Jammu)


  • Deccan Chronicle (Hyderabad)


  • Deccan Herald (Bangalore)


  • Deepika (Kerala)


  • Early Times (Jammu)


  • Ganashtaki (Calcutta)


  • Greater Kashmir (Srinigar)


  • Himalaya Darpan (Siliguri, West Bengal)


  • Kashmir Monitor (Srinagar)


  • Kashmir Observer (Srinigar)


  • Kashmir Times (Jammu)


  • Kaumudi (Kerala)


  • Kolkata Mirror (Calcutta)

  • Malayala Manorama (Kottayam)


  • Navhind Times (Panjim, Goa)

  • New Kerala (Kochi)


  • News Today (Chennai)


  • Northlines (Jammu)


  • Orissa India (Bhubaneswar)


  • Pioneer (New Delhi)


  • Pragativadi (Bhubaneswar)


  • Punjab Newsline (Mohali)


  • Ranchi Express


  • Samachar (Mysore)


  • Sentinel (Guwahati)

  • Star of Mysore


  • State Times (Jammu)


  • Tribune (Chandigarh)
  • പാവം തേങ്ങ

    തേങ്ങയും വെളിച്ചെണ്ണയും ചില്ലറ പഴികളൊന്നുമല്ല കേള്‍ക്കാറുള്ളത്, കൊളസ്‌ട്രോള്‍ കൂട്ടുമെന്നും തടി കൂട്ടുമെന്നും വേണ്ടി അങ്ങിനെ പലതും കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
    എന്നാല്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഇക്കണ്ട ദോഷങ്ങളൊന്നുമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രമല്ല നന്നായി വെളിച്ചെണ്ണ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ കൊഴുപ്പ് മാറിനില്‍ക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുകയും ചെയ്യുമത്രേ.
    വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂടുന്നതോടെ ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യതയും കുറയുന്നു, അതുവഴി പൊണ്ണത്തടി അകറ്റാനും കഴിയും.
    സിഡ്‌സിനിയലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നൈഗെല്‍ ടെര്‍ണര്‍, ജിമിങ് യെ എന്നിവരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. എലികളിലാണ് ഇവര്‍ ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്.
    സാധാരണ ഭക്ഷണത്തിലുണ്ടാകുന്ന കൊഴുപ്പില്‍ നിന്നും വ്യത്യസ്തമായിട്ടാണത്രേ വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്

    അര്‍ബുദ ചികിത്സാരംഗത്ത് വിപ്‌ളവം

    അര്‍ബുദ ചികിത്സാരംഗത്ത് വിപ്‌ളവം സൃഷ്ടിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്.
    ചര്‍മ്മത്തിലെ കാന്‍സറിനെ ചുരുക്കി ഇല്ലാതാക്കുന്ന ഗുളിക വികസിപ്പിപ്പെടുത്താണ് ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ പ്രശംസനീയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.വൈദ്യശാസ്ത്രരംഗത്ത് പെന്‍സിലിന്റെ കണ്ടെത്തലിന് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമാണിത്.
    ജീനിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ മരുന്ന് ഉപയോഗിച്ച 32 പേരില്‍ 24 പേരുടെ അര്‍ബുദ വളര്‍ച്ചയും അത്ഭുതകരമാം വിധം ഇല്ലാതായതായെന്ന് ബ്രിട്ടനില്‍ നിന്നുള്ള ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തു.
    പിഎല്‍എക്‌സ്4032 എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക ജീന്‍ ഇഴപിരിയലിന്റെ പൂര്‍ണ അറിവുള്‍ക്കൊണ്ട അര്‍ബുദ ചികിത്സാരംഗത്തെ ആദ്യം മരുന്നാണെന്ന് പറയപ്പെടുന്നു. കേംബ്രിഡ്ജിലെ കാന്‍സര്‍ ജിനോം പ്രോജക്ടിലെ പ്രൊഫസര്‍ മൈക്ക്‌ഗ്രേറ്റന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്് മരുന്ന് വികസിപ്പിച്ചെടുത്തത്.
    ഓരോവര്‍ഷവും ബ്രിട്ടനില്‍ മാത്രമായി പതിനായിരത്തോളം പേരിലാണ് മലിഗന്റ് മെലനോമ എന്ന സ്‌കിന്‍ കാന്‍സര്‍ കണ്ടെത്തുന്നത്. മെലിഗന്റ് മെലനോമ ചര്‍മ്മ അര്‍ബുദങ്ങളില്‍ ഏറ്റവും മാരകമായതാണ്. കൂടുതലായി സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഈ കാന്‍സറിന് പ്രധാന കാരണമെന്നാണ് പഠനങ്ങളില്‍ നിന്നും കണ്ടെത്തിയത്.

    ഹൃദ്രോഗം ആയുര്‍വേദം (നുറുങ്ങുകള്‍ )

    അര ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം ചുക്ക് കഷായം വെച്ച് 50 മി ലി ആക്കി പതിവായി 50 മി ലി ചെറു ചൂടോടെ കുടിക്കുക ഹൃദ്രോഗം ശമിക്കും
    ഒരു ഗ്ലാസ് പാലില്‍ 50 ഗ്രാം നീര്‍ മരുതിന്‍ തൊലി ചതച്ചിട്ട് കാച്ചി കുടിക്കുക
    തേനില്‍ പുഷ്കരമൂലം പൊടിച്ചു ചേര്‍ത്ത് ചാലിച്ചു സേവിക്കുക
    50 ഗ്രാം ഒരില വേര്‍ ചതച്ച് പാല്കഷായം വെച്ച് കഴിക്കുക

    news from kscb

    20-1-2010 ല്‍ കൂടിയ ബോര്‍ഡ് യോഗം സര്‍വീസ് കണക്ഷന്‍ നല്‍കുന്നതിനായി പുതിയ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.  നിലവിലുള്ള നിയമാനുസൃത കെട്ടിടങ്ങളില്‍ ഒന്നിലധികം വൈദ്യുതി കണക്ഷനുകള്‍ പുതിയ തീരുമാനമനുസരിച്ച് ലഭിക്കും.  വിവിധ ഉദ്ദേശങ്ങള്‍ക്കായി ഒരു കെട്ടിടത്തില്‍ തന്നെ വെവ്വേറെ  കണക്ഷനുകള്‍ ലഭിക്കുന്നതിനും നിബന്ധനകള്‍ക്കു വിധേയമായി ഒരു കെട്ടിടത്തില്‍ തന്നെ ഗാര്‍ഹിക വിഭാഗത്തില്‍ ഒന്നിലധികം കണക്ഷനുകള്‍ നല്‍കുന്നതിനും വ്യവസ്ഥയുണ്ട്.  കൂടാതെ ഒരു കെട്ടിടത്തില്‍ തന്നെ എല്‍.ടി. വിഭാഗത്തിലും എച്ച്.ടി വിഭാഗത്തിലും പ്രത്യേക കണക്ഷനുകള്‍ നല്‍കാവുന്നതാണ്.

    പവര്‍ അലോക്കേഷന്‍ നടപടികളും ലഘൂകരിച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പത്ത് കെ.വി.എ. യില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ളവര്‍ക്ക് മുന്‍കൂറായി വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ നല്‍കാവുന്നതാണ്.  അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിക്കുന്നതാണ്.

    എച്ച്. ടി. വിഭാഗത്തില്‍ അപേക്ഷ നല്‍കിയാല്‍ പരമാവധി 60 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കുന്നതാണ്്.

    വാണിജ്യം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ആവശ്യമെങ്കില്‍ എച്ച്. ടി.- ഇ.എച്ച്.ടി. വോള്‍ട്ടേജില്‍ കണക്ഷന്‍ നല്‍കുന്നതാണ്.  അവര്‍ക്ക് എച്ച്. ടി. ഇ. എച്ച്. ടി. വിഭാഗത്തിലെ നിരക്കുകളാണ് ബാധകം.

    കെട്ടിട നമ്പരിന്റെയോ കൃഷി സ്ഥലത്തിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തില്‍ കാര്‍ഷിക വിഭാഗത്തില്‍ കണക്ഷന്‍ നല്‍കുന്നതാണ്.

    പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനാവശ്യമായ സാധന സാമഗ്രികള്‍ നിബന്ധനകള്‍ക്കു വിധേയമായി ഉപഭോക്താക്കള്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്.

    Google talk for mob

    http://www.gotalkmobile.com/gotalkmobile_Sony-Ericsson_download.htmlGoogle Talk



    RIGHT TECHNIQUES continew

    RIGHT TECHNIQUES for using computer


    DONATE BLOOD SAVE A LIFE

    Blood is the living fluid that all life is based on. Blood is composed of 60% liquid part and 40% solid part. The liquid part called Plasma, made up of 90% water and 10% nutrients, hormones, etc. is easily replenished by food, medicines, etc. But the solid part that contains RBC (red blood cells), WBC (white blood cells) and Platelets take valuable time to be replaced if lost.
    This is where you come in. The time taken by a patient�s body to replace it could cost his/her life. Sometimes the body might not be in a condition to replace it at all.
    As you know blood cannot be harvested it can only be donated. This means only you can save a life that needs blood.
    Every year India requires 40 million units of 250cc blood out of which only a meager 500,000 of blood units are available.
    Saving a life does not require heroic deeds. You could just do it with a small thought and an even smaller effort by saying "yes".
    vew  boomikasankar74.blogspot.com          have link

    EARN POWER INDIA

    Washington, Sep 21 (IANS) India Is Listed As The Third Most Powerful Country In The World After The US And China And The Fourth Most Powerful Bloc After The US, China And The European Union In A New Official US Report.The New Global Power Lineup For 2010 Also Predicted That New Delhi's Clout In The World Will Further Rise By 2025, According To 'Global Governance 2025' Jointly Issued By The National Intelligence Council (NIC) Of The US And The European Union's Institute For Security Studies (EUISS).Using The Insights Of A Host Of Experts From Brazil, Russia, India And China, Among Others, And Fictionalised Scenarios, The Report Illustrates What Could Happen Over The Next 25 Years In Terms Of Global Governance.In 2010, The US Tops The List Of Powerful Countries/Regions, Accounting For Nearly 22 Percent Of The Global Power.The US Is Followed By China With European Union At 16 Percent And India At Eight Percent. India Is Followed By Japan, Russia And Brazil With Less Than Five Percent Each.According To This International Futures Model, By 2025 The Power Of The US, EU, Japan And Russia Will Decline While That Of China, India And Brazil Will Increase, Even Though There Will Be No Change In This Listing.By 2025, The US Will Still Be The Most Powerful Country Of The World, But It Will Have A Little Over 18 Percent Of The Global Power.The US Will Be Closely Followed By China With 16 Percent, European Union With 14 Percent And India With 10 Per Cent.'The Growing Number Of Issues On The International Agenda, And Their Complexity, Is Outpacing The Ability Of International Organisations And National Governments To Cope,' The Report Warns.This Critical Turning Point Includes Issues Of Climate Change, Ethnic And Regional Conflicts, New Technology, And The Managing Of Natural Resources.The Report Also Highlights The Challenges Proponents Of Effective Global Governance Face.On One Hand, Rapid Globalistion, Economic And Otherwise, Has Led To An Intertwining Of Domestic Politics And International Issues And Fueled The Need For More Cooperation And More Effective Leadership.But On The Other Hand, An Increasingly Multipolar World, Often Dominated By Non-State Actors, Have Put A Snag In Progress Toward Effectual Global Governance, It Said.

    FOR SALE LAND IN KERALA,PALAKKAD

    I INFORM TO ALL
    FOR SALE ONE PROPERTY (RUBBER ESTATE)
    THEKKUMPURAM   (india)(kerala)(PALAKKAD(DIST),MANNARKKAD TALUK,THACHAMPARA.(PANCHAYATH)
    PROPERTY DETALES
    1 ACER 33 CENT
    NEED PRICE , 35 LAKES
    CONTACT NUMBER .+919744559567
    FOR ONLINE CONTACT
    bhoomikasankar@gmail.com

    PUBLIC RELATION IN KERALA

    www.prd.kerala.gov.in
    OFFICIAL WEB OF PRD "link follow"

    TOTEL ADRESS FINDER

    http://www.yellowpagesindia.info/
    Different adress  folow the link

    FOLOW AYURVEDA ENJOY LIFE

    http://www.keralaayurvedashram.com/for aayurveda treatement follow the link

    kerala tourisum indrudection

    www.KeralaHolidays.com
    folow the link and enjoy in kerala .gods own country

    God's Number is 20

    http://www.cube20.org/follow the link and find the number?????????????????

    cancer+sun .vew more

    Does  Sun Cause Skin Cancer ?

    There are many misconceptions about melanoma – the most dangerous type of skin cancer that accounts for more than 75 percent of skin cancer deaths. But despite all the bad press linking sun exposure to skin cancer, there’s almost no evidence at all to support that stance. There is, however, plenty of evidence to the contrary.
    Over the years, several studies have already confirmed that appropriate sun exposure actually helps prevent skin cancer. In fact, melanoma occurrence has been found to decrease with greater sun exposure, and can be increased by sunscreens.
    In an  interview with vitamin D expert Dr. Robert Heaney, he explains how the conventional recommendations are in fact causing the very health problem they claim to prevent.
    How does sunlight prevent, rather than cause, skin cancer?
    In short, it’s the vitamin D formed in your skin from exposure to sunlight that provides this built in cancer protection.
    The vitamin D goes directly to genes in your skin that help prevent the types of abnormalities that ultraviolet light causes. Unfortunately, if you follow the conventional recommendation to avoid sun exposure or always use sunscreen, your skin will not make any vitamin D, leaving you without this built-in cancer protection.
    Statistics confirm the truth of these findings, as melanoma rates have increased right along with sun avoidance and increased use of sunscreens. If avoiding the sun actually was the answer, then melanoma rates should have decreased exponentially over the past couple of decades...
    Instead, sun avoidance and the excessive use of sun screen are actually the two primary reasons for the rise in melanoma
    -----------------------------------------------------------------------------------------------
    Courtesy: An article from the NET

    join online business corses



    ഓണ്‍ലൈന്‍ വ്യാപാരം ഇന്ന് വിപണിയുടെ ഒരു പ്രധാനഘടകമാണ്. ഓണ്‍ലൈന്‍ ബാങ്കിങ്, ഇലക്‌ട്രോണിക് ടിക്കറ്റിങ്, ഇന്‍സ്റ്റന്റ് മെസേജിങ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍... ഇവയൊക്കെ ഇ-കൊമേഴ്‌സിന്റെ ഭാഗമാണ്.

    വെബ് പ്രോഗ്രാമിങ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, വെബ്മാസ്റ്റര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ അവസരങ്ങള്‍. വിവിധ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവ് ഈ ജോലികള്‍ക്ക് അനിവാര്യമാണ്.

    പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇ-കൊമേഴ്‌സ് ബിരുദപഠനം നടത്താം. ബാച്ചിലര്‍ ഓഫ് ഇ-കൊമേഴ്‌സ് (B. E-Com.), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ -കൊമേഴ്‌സ് മുതലായവയാണ് പ്രധാന കോഴ്‌സുകള്‍. ചില സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്.

    പ്രമുഖ സ്ഥാപനങ്ങള്‍: അണ്ണ യൂണിവേഴ്‌സിറ്റി, ചെന്നൈ (One year Certified ecommerce programme) ദേവി അഹല്യവിശ്വവിദ്യാലയ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഇന്‍ഡോര്‍ (BeC) ഡോ.ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ആഗ്ര (B.E. E Com) എസ്.പി.ജയിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് മുംബൈ (Ecommerce application training for six months) കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി (Diploma in ecommerc-e).

    (നുറുങ്ങുകള്‍ ) ഉറങ്ങാം നന്നായി

    ഉറക്കകുറവ്
    പൂവാം കുറുന്തല്‍ നീരും സമം വെളിച്ചെണ്ണയും ചേര്‍ ത്ത് കാച്ചി തലയില്‍ തേച്ചാല്‍ നല്ല ഉറക്കം കിട്ടും
    100 മിലി വെളിച്ചെണ്ണയില്‍ 25 ഗ്രാം കോലരക്ക് ചേര്‍ ത്ത് കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ നല്ല ഉറക്കം കിട്ടും
    ഒരു ഗ്ലാസ്സ് ചൂടുപാലില്‍ മധുരം ചേര്‍ ത്ത് കിടക്കുന്നതിന്‌ മുന്പ് കുടിക്കുക
    ത്രിഫല തേനില്‍ ചാലിച്ച് രാത്രിയില്‍ സേവിക്കുക

    കൊടുക്കാം കണ്ണുകള്‍ക്കും അല്പം വിശ്രമം

    ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും ഫ്രഷ്‌നെസ് പകരുന്നു.

    check voter's list.conferm you in Or ?

    http://ceokerala.com/ps_list.php?lac=067


    ഔഷധ മൂല്യങ്ങള്‍

     ഇളനീര്‍ ചര്ദിയും അതിസാരവും മൂലം ശരീരത്തിലെ  ജലാംശം നഷ്ടപ്പെടുമ്പോള്‍ കരിക്കിന്‍ വെള്ളം കൊടുക്കുന്നത് ഫലപ്രദമാണ് .ഇളനീരില്‍ ക്ഷാരംശം അധികം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഈ പാനിഇയം വിശിഷ്ടമാണ്

    ഗര്‍ഭിണികള്‍ ശ്രദ്ധിക്കുക

    അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്‍ തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്‍ കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്‍ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

    ഗര്‍ഭകാലത്തെ പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്‌ക്കൊപ്പം അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് സിസേറിയന്‍ പ്രസവത്തിനും സാധ്യതയുണ്ടെന്നാണ് മറ്റ് പഠനഫലങ്ങള്‍. ഇത്തരം അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയും പിന്നീട് ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനിടയുണ്ടെന്നും ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയായ ബോഡി മാസ് ഇന്‍ഡക്‌സ് 30-ല്‍ കൂടുതലുള്ളവരെയാണ് പൊണ്ണത്തടിക്കാരായി പരിഗണിക്കുന്നത്.

    ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റും എന്‍.ഐ.സി.എച്ച്.ഡി.യും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 11 വര്‍ഷത്തിനുള്ളില്‍ നടന്ന 15ലക്ഷം പ്രസവങ്ങള്‍ നിരീക്ഷണവിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിവായത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു ഗവേഷണഫലത്തില്‍, പൊണ്ണത്തടിയുള്ള അമ്മമാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാരോഗ്യം കുറഞ്ഞ കുട്ടികളുണ്ടാകാനുള്ള സാധ്യത 11ശതമാനം അധികമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ അമിതഭാരമുള്ള അമ്മമാര്‍ക്ക് (വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അവര്‍ക്ക് പൊണ്ണത്തടിയില്ലെങ്കില്‍)ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

    പൊണ്ണത്തടിയുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുട്ടികള്‍ക്കും പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം അമ്മമാരില്‍ പിറക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ക്കും ഈയവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. അതുപോലെ ന്യൂറല്‍ ട്യൂബില്‍ തകരാറും(ന്യൂറല്‍ ട്യൂബ് ഡിഫക്ട്‌സ്) ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ തകരാറ് കണ്ടെത്തി പരിഹരിക്കാം. അതുപോലെ ഗര്‍ഭസ്ഥശിശുവിനും അമിതഭാരമുണ്ടായി പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്.
    പ്രതിരോധം

    പ്രസവത്തിനുമുന്‍പ് ശരീരഭാരം കുറയ്ക്കുകയാണ് പൊണ്ണത്തടികൊണ്ടുള്ള അപകടം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഭാരം കുറയ്ക്കാം. ചെറിയതോതില്‍ ഭാരം കുറയ്ക്കുന്നതുപോലും പ്രസവകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാം. പൊണ്ണത്തടി പരിധിവിട്ടുള്ളതാണെങ്കില്‍ അത് കുറയ്ക്കാനുള്ള ശസ്ത്രക്രിയയും പരിഹാരമാണ്.

    എന്നാല്‍ ഗര്‍ഭകാലത്ത് ഭാരം കുറയ്ക്കുന്നത് അപകടം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തുള്ള ഭക്ഷണക്രമീകരണം കുട്ടിക്ക് പോഷകങ്ങള്‍ കിട്ടുന്നത് ഇല്ലാതാക്കും. പകരം നിലവിലുള്ളത് അമിതമായി കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

    ഗര്‍ഭകാലത്ത് വിദഗ്ധരുടെ നിര്‍ദേശാനുസരണമുള്ള വ്യായാമം ചെയ്യാവുന്നതാണ്. വീടിനുചുറ്റും മുറിയിലുമുള്ള നടത്തംപോലും ഗുണം ചെയ്യും. ഇത് പ്രസവസമയത്തുള്ള സങ്കീര്‍ണതകള്‍ ഒരളവോളം കുറയ്ക്കും.


    (നുറുങ്ങുകള്‍) സൌന്ദര്യം


    ഒട്ടിയ കവിളിന്
    രാത്രി ഉറങ്ങുന്നതിന്‌ മുന്പ് കവിളുകളില്‍ അല്പം ബദാം എണ്ണ തടവി കൊള്ളുക
    വായില്‍ വെള്ളം നിറച്ച് കുറെ സമയം വെക്കുക എന്നും ആവര്‍ ത്തിക്കുക

    (നുറുങുകള്‍) മാറ്റാം പാലുണ്ണി

    1) --ദേഹത്തുണ്ടകുന്ന പാലുണ്ണി പലര്ക്കും ഒരു ആരോചകമായ് മാറുന്നു
    പ്രധിവിധി
    2)--ഇരട്ടിമധുരം ​കറുക എള്ള്‌  ഇവ സമം നെയ്യില്‍ വറുത്തരച്ച് കുഴമ്പാക്കി
    പുരട്ടുക
    ഇരട്ടി മധുരം തേനില്‍ അരച്ചു പുരട്ടുക

    KEEP YOUR HEALTH.LOSS YOUR WAIGHT

    Weight loss, is the talk of the town as everyone wants to look fit and fabulous. Unlike earlier, weight loss
    Is no more craze among women alone, weight loss is important for men as well? Men tend to put on weight around their waist, which is a very difficult area to loose weight from. Weight loss for men is different from weight loss for women, because, women look forward to a lean figure and for men it is important that they have muscular bods with broad shoulders.
    Fun & Info @ Keralites.netHere are some tips of weight loss for men -
    1. Diet And Exercise – Control your diet i.e eat as much required and not as much you like. Most of the time we tend to over eat our favourite cuisine. The extra which we eat, is the one which adds on to the extra fat. Men tends to put on weight on the lower side of the body thus your exercise should consist of walking, power yoga, crunches and cycling.
    2. Evaluate Your Lifestyle – Men generally tend to lead an erotic lifestyle. Timing of food consumption has a great effect on the weight put on by men. Your metabolism works according to the time gap between your exercise and your food intake. Eating late in the night, starving yourself for a long time, eating too much at one go, has a very bad effect on the health and also adds on to the fat. Ideally one should eat within half an hour after workout. At this time, your metabolism rate is at its peak and thus your body digests your food perfectly and also burns out the extra fat.
    3. Plan Out Your Diet – Your diet should contain less fat and more nutrients. Eat less of chicken and avoid carbohydrate. Chicken too should be eaten in the form of sandwich, stew etc. Chocolates are your enemy, though fiber fruits should be included in your diet. Just by regulating your diet plan, you will be surprised to see your weight loss.
    4. Walk – Walking for 15 mints after eating, does not allow fat to get accumulated. It triggers your metabolism and also prevents fat to accumulate. Waking also helps the food to get digested. Most of the time digestive disturbance can be a cause of weight gain.
    5. Work On Your Alcohol Consumption – Alcohol does not nutritious values but it does have calories. Say no to beer, whiskey and rum. They are your enemies if you are looking forward to loose weight. Sparkling wine and Martinis can be consumed twice a day.
    6. Reduce Stress – Stress leads to dis-functioning of the body, eating disorder, mental imbalance etc. This generally leads to drop in metabolism rate. Thus your calories are not burned out and you tend to accumulate fat. Depression is also a major source of stress.
    Weight loss for men is important as it not only saves your body from suffering from excess fat but also help you look and feel fit. A beautiful body simultaneously triggers a confidence which adds on to your personality.

    kerala gov web

    http://www.kerala.gov.in/government/gov_dept.htm

    ചുമ മാറാന്

    തുമ്പ ഇല,തുമ്പ, പൂവ്ക്രിഷ്ണതുളസി,ഒരു നുളള്‍ മഞ്ഞ പ്പൊടി,രണ്ട് ചെറിയ ഉള്ളിയുടെ നീര്,തേന്‍ എന്നിവ ചേര്ത്തൊരു റ്റീ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുക ഇതു കുട്ടികള്ക്കും വലിയവര്ക്കും നല്ലതാണ്വലിയവറ്ക്ക് അളവ് കൂട്ടി കഴിക്കുക

    swimming car

    DO YOU LIKE A MIND READER MOB?

     
    What if cell phones knew what sort of moods we were in? What if they could anticipate to whom we'd crave to talk? What if they knew which calls we're waiting for? If Intel has its way, they soon will.
    The cell phones of 10 years ago look like ancient relics compared to the smart phones of today. But our I phones and Druids may be primitive compared to what's coming next. Justin Rattner, Intel's Vice President and Chief Technology Officer, explained in a keynote at Intel's Developer Forum this week that the next big thing in mobile devices will be "context-aware computing" from devices that anticipate your needs and wants. Read: psychic cell phones.
    How is this possible? PC Magazine explains:
    All this works...by creating a cognitive framework for managing context. It centers on a context engine that unites information from extensible analyzers, inference algorithms, data stores, and sensors, and then distributes them to the appropriate applications. The framework protects context information by putting the user in complete control of it: The user may specify what context is released, when it's released, and to whom it's released.
    For example, a sense system embedded in a cell phone might know whether a user is running or walking, and whether they are outside or in a well-lit indoor area. Combined with inputted information (i.e. whether a user is free at a certain time), the phone could offer suggestions on what a cell phone user might want to do next.
    Eventually, Intel might actually produce truly psychic cell phones. Earlier this summer, we learned about Intel's Human Brain Project - collaboration with Carnegie Mellon University and the University of Pittsburgh that uses EEG, fMRI, and magneto encephalography to figure out what a subject is thinking about based entirely on their neural activity pattern. The technology won't be ready for at least a decade and that's just fine.

    പാടൂ താരാട്ട് ഉറങ്ങട്ടെ കുട്ടികള്‍ സന്തോഷത്തോടെ

    കുഞ്ഞുങ്ങളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് സംഗീതം. താരാട്ടു കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നതായും അവരില്‍ മാനസികസമ്മര്‍ദം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. താരാട്ടു കേട്ടുറങ്ങുന്ന നവജാതശിശുക്കള്‍ പാലു കുടിക്കുന്നതില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതായും നന്നായി വളരുന്നതായും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ പാടുന്ന താരാട്ടാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വേദനകൊണ്ട് കരയുന്ന കുഞ്ഞുങ്ങളെ തോളത്തു കിടത്തി പാടിയുറക്കുന്നതു കണ്ടിട്ടില്ലേ? സംഗീതം ഒരു വേദനസംഹാരി കൂടിയാണ്



    DEDICATE THE DAY FOR YOUR HEART

    SEPT 26 THE WORLD HEART DAY
    keep our heart health
    control fat
    bloud presher
    avoid smoking
    control colastrol
     avoid diabetics
    keep natuaral food your menu
    reduce conseption of salt
    avoid mentel tension's
    KEEP YOUR HEART  HEALTH
    MORE HEART
    http://www.thrombosisadviser.com/scripts/pages/en/understanding-thrombosis/index.php?WT.srch=1&WT.mc_id=1&ad_group=Heart_Disease&kw=heart%20disease&gclid=CJqclJDfk6QCFUNB6wodnUEWIw
    AND
    http://www.yourticker.com/?gclid=CJvL9Onek6QCFcRA6wod5CuCHQ

    DON'T USE ROAD SIDE SELLING BUDS

    Cotton Ear Buds... (Must read it) Please do not show sympathy to people selling buds on roadside or at Signals..... Just wanted to warn you people not to buy those packs of ear buds you get at the roadside. It's made from cotton that has already been used in hospitals. They take all the dirty, blood and pus filled cotton, wash it, bleach it and use it to make ear buds. So, unless you want
    to become the first person in the world to get Herpes Zoster Oticus (a viral infection of the inner, middle, and external ear) of the ear and that too from a cotton bud, DON'T BUY THEM! Please forward to all this may be helpful for someone..... ....... Please forward to all your near and dear
    ones....!

    SAFE USE MOBILE .KEEP SAFE YOUR EAR'S

    Don't put your mobile closer to your ears until the
    recipient answers, Because directly after dialing, the  mobile phone would use it's maximum signaling power, 
    which is: 2watts = 33dbi. Please Be Careful. Please use left ear while using cell (mobile), because if you use the right one it may affect brain directly. This is a true fact from Apollo medical team.

    നുറുങ്ങുകള്‍ നടുവേദനക്ക്


                È¿áçÕÆÈAí
    1)  ¦ÕÃæAHÏᢠµøßæÈÞºîßÏßÜÏᢠØ΢ çºVJí çØÕßAáµ
    2)  ©ÜáÕ ÕùáJí æÉ޿ߺîí µÞMßÏßW çºVJí ÉÄßÕÞÏß çØÕßAáµ
    3)  ºáAá µ×ÞÏJßW ¦ÕÃæAH çºVJí çØÕßAáµ
    4)  ºáAí ¥dÎáÄí §Õ µ×ÞÏ¢ æÕºîí ÄßMÜßæMÞ¿ßÏᢠ   ¦ÕÃæAHÏᢠçºVJí çØÕßAáµ
    5)  ÎâAJ 20 æÕIA æºùáÄÞÏß KáùáAß
    ²øß¿BÝß æÕUæÎÞÝߺîí ÉÞdÄ¢ Îâ¿ßæµÞI¿ºîí ¦Õß çÉÞµæÄ æºùáÄàÏßW æÕºîí çÕÕߺîá ÕxßÕíÙbíÙí ÈÞÝßÏÞAß ÉßÝßEøߺîí ºáÕKáUßÏᢠæÈÏîᢠ¼àøµæÉÞ¿ßÏᢠçºVJí øIáçÈø¢ ÕàÄ¢ ÉÄßÕÞÏß µáæù ÆßÕØ¢ çØÕßAáµí
    7)   Îá{ÏßÜÈàøᢠØ΢ ¥øßAÞ¿ßÏᢠÄß{Mߺîí È¿áÕßW ÉâÖáµ
    ÇÈcÞ|¢ ºâ¿ÞAß ¦Õß Éß¿ßAáAÏᢠ¥ÄáæµÞIí ÇÞø æºÏîáµÏᢠæºÏîáµ



    WIRLES CHARGER INFORMATION

     ലണ്ടന്‍: വയറിന്റെയും പ്ലഗ്ഗിന്റെയും സഹയമില്ലാതെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജുചെയ്യുന്ന ഉപകരണവുമായി ജപ്പാന്‍ കമ്പനിയായ ഫുജിട്‌സു രംഗത്തെത്തി. ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാവുന്ന സംവിധാനത്തിന്റെ പ്രാഥമികരൂപം കമ്പനി ഒസാക ഫ്രിഫെക്ചര്‍ സര്‍വകലാശാലയില്‍ നടന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ എന്‍ജിനീയര്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

    ചാര്‍ജറില്‍ നിന്നും പുറപ്പെടുന്ന കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കിമാറ്റിയാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുക. ഏതാനും മീറ്റര്‍ ചുറ്റളവിലുള്ള ഉപകരണങ്ങള്‍ ഇങ്ങനെ ചാര്‍ജുചെയ്യാം. 2012 ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജറുകള്‍ പുറത്തിറക്കാനാണ് ഫ്യൂജിട്‌സുവിന്റെ പരിപാടി.
    കമ്പ്യൂട്ടര്‍ ചിപ്പുകള്‍ തമ്മിലും സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തമ്മിലും വയറില്ലാതെ വൈദ്യുതി കൈമാറാനും ഇലക്ട്രിക് കാറുകള്‍ ചാര്‍ജുചെയ്യാനും സഹായകമാകുന്ന രീതിയില്‍ ഈ സാങ്കേതികവിദ്യ വിപുലപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കമ്പനി

    Courtesy : Mathrubhumi

    MORE ADVANTAGE IN GMAIL

    ജിമെയില്‍ മുന്നേറുകയാണ്്. ഓണ്‍ലൈന്‍ ഭീമന്‍മാരായ യാഹൂ മെയിലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പ് 2004 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ തന്നെ ആരംഭിച്ചതാണ്. അന്ന് അപകടം മണത്തറിഞ്ഞ യാഹൂ തങ്ങളുടെ വെബ്സൈറ്റ് പൂര്‍ണ്ണമായും വെബ് 2 സംവിധാനം ഉപയോഗിച്ച് പുനക്രമീകരിച്ചെങ്കിലും ജിമെയിലിന് ഒട്ടും കുലുക്കമുണ്ടായില്ല. മാതൃസ്ഥാപനമായ ഗൂഗിളിനെപ്പോലെ പുറംമോടിയിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്നാണ് ജിമെയിന്റെയും ഭാഷ്യം.

    മറ്റാരും കൊണ്ടുവരുന്നതിന് മുമ്പേതന്നെ ഇ^മെയിലില്‍ ചാറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് മുന്നേറ്റത്തിലേക്കുള്ള ജിമെയിലിന്റെ പുതിയൊരു കാല്‍വെപ്പായിരുന്നു. നേരത്തെ യാഹൂവില്‍ ഇതിന്നായി യാഹൂ മെസഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു. യാഹൂ മെസഞ്ചറിലെ വോയ്സ്, വീഡിയാ ചാറ്റിംഗ് ജിമെയില്‍ തങ്ങളുടെ മെയിലിന്റെ തന്നെ ഭാഗമാക്കിയത് യാഹൂവിന് കനത്ത പ്രഹരമായി. ചാറ്റ്ചെയ്യാന്‍ അതുവരെ യാഹൂ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നവര്‍ ജിമെയിലേക്ക് ചുവടുമാറ്റിയപ്പോള്‍ യാഹൂവും തങ്ങളുടെ മെയിലില്‍ ചാറ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.

    ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കായ 'ഓര്‍ക്കൂട്ട്' വളരുന്നതും സമാന സംവിധാനമായ യാഹൂവിന്റെ 'യാഹൂ-360' കെട്ടുകെട്ടി പോകുന്നതും നാം കണ്ടു. അതുപോലെ ജിമെയിലില്‍ നിന്നിറങ്ങിയ ആകര്‍ഷകമായ മറ്റൊരിനമാണ് ജിമെയില്‍ ലാബ്സും (Gmail Labs) അതിലുപയോഗിക്കുന്ന വെബ് ഗാഡ്ജെറ്റുകളും. ജിമെയില്‍ ലാബ്സിനെക്കുറിച്ച് അറിയുന്നവര്‍ പറയാറുള്ളത് അത് 'Some Crazy Experimental Stuff' എന്നാണ്. ജിമെയില്‍ സെറ്റിംഗ്സില്‍ കയറിയാല്‍ നമുക്ക് ജിമെയില്‍ ലാബ്സ് കാണാവുന്നതാണ്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നും വിവിധ തരം ആപ്ളിക്കേഷനുകള്‍ കൊണ്ടുവരാനുള്ള വിദ്യയാണ് ഗാഡ്ജറ്റുകള്‍ (Gadgets). ഇത് നമ്മുടെ ജിമെയില്‍ പേജിലും പ്രയോഗിക്കാവുന്നതാണ്. ജിമെയില്‍ ലാബ്സില്‍ തന്നെ ഉള്‍ക്കൊള്ളിച്ച (inbuilt) കുറെയധികം ഗാഡ്ജറ്റുകളുണ്ട്.

    അതോടൊപ്പം ഇതര വെബ്സൈറ്റുകളില്‍ നിന്നും നമുക്ക് ഗാഡ്ജെറ്റുകള്‍ കൊണ്ടുവരാവുന്നതാണ്. അതിന്നായി ജിമെയില്‍ ലാബ്സിലെ അവസാനത്തെ ഓപ്ഷനായ Add any gadjet by URL എന്നത് ഇനാബിള്‍ (Enable) ചെയ്യണം. ഇനി ജിമെയില്‍ സെറ്റിംഗ്സ് എടുത്താല്‍ Gadjet എന്ന പുതിയൊരു ടാബ് പ്രത്യക്ഷമാകുന്നതാണ്. അതില്‍ Add any Gadjet by URL എന്നിടത്ത് പുതിയ ഗാഡ്ജെറ്റുകളുടെ URL കൊടുക്കാവുന്നതാണ്. ഇതിന്നായുള്ള URL ഗൂഗിള്‍ ഗാഡ്ജറ്റ് ഹോം പോജായ http://www.google.com/ig/directory?synd=open ലിങ്കില്‍ ലഭിക്കുന്നതാണ്. ഇതില്‍ നമുക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റ് തിരഞ്ഞെടുക്കുക. ശേഷം Add to your Webpage ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ പ്രത്യക്ഷമാകുന്ന Get the code ക്ലിക്ക് ചെയ്യുക. പിന്നീട് tag ല്‍ നിന്ന് .xml ഉള്ള http:// ലിങ്ക് തിരഞ്ഞെടുക്കുക. ഉദാഹരണമായി ജിമെയിലില്‍ ട്വിറ്റര്‍ ഗാഡ്ജറ്റ് കുട്ടിച്ചേര്‍ക്കാന്‍ http://www.twittergadget.com/gadget_gmail.xml എന്ന് തിരഞ്ഞെടുക്കുക. ഈ ലിങ്ക് നേരെ ജിമെയില്‍ സെറ്റിംഗ്സില്‍ Add a gadject by its URL എന്നിടത്തേക്ക് നല്‍കുക. ഇതോടെ നമ്മുടെ ജോലി തീര്‍ന്നു. ഇങ്ങനെ നല്‍കുന്ന ഗാഡ്ജറ്റ് ജിമെയില്‍ പേജിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. Orkut, Facebook, Twitter, Yahoo Messenger, Orkut Scraps, Youtube, ebuddy full messenger തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നമ്മുടെ ജിമെയില്‍ പേജിലുള്‍പ്പെടുത്താവുന്നതാണ്. ഈ രിതിയില്‍ ഗൂഗിളില്‍ തന്നെ ആയിരക്കണക്കിന് ഗാഡ്ജറ്റുകള്‍ ലഭ്യമാണെന്നത് പലര്‍ക്കും അറിയില്ല.