Showing posts with label live in natural. Show all posts
Showing posts with label live in natural. Show all posts

നാളികേരവും അല്‍ ഷിമേഴ്സും

Did You Know...
... that coconut oil has been shown to be a powerful remedy for Alzheimer's -- and dozens of other life-threatening diseases?

Fighting Alzheimer's might be as simple as swallowing 4 teaspoons of coconut oil a day.

In 2008, neonatologist Dr. Mary Newport learned that her husband Steve was in the early stages of Alzheimer's. Steve was only 58 at the time! But Dr. Newport had already been watching his slow decline for a few frightening years. After his diagnosis, she searched desperately to find Steve a clinical trial that might slow the disease's progress.

After scouring countless journals only to meet dead ends, Mary chanced on the work of Dr. Richard Veech and a handful of others who were studying medium-chain triglycerides (MCTs) and ketone bodies for Alzheimer's treatment. Dr. Veech, an NIH researcher, was one of the first to recognize ...
... the Power of Ketone Bodies!

In the late '90s and early 2000s, Dr. Veech discovered how ketones might counteract breakdowns in energy production in both Alzheimer's and Parkinson's patients. In 2001, he published his results in the journal of the International Union of Biochemistry and Molecular Biology, IUBMB Life.

As it happens, coconut oil is one of the world's best (and few) sources of MCTs. In fact, 65% of coconut oil is made up of MCTs. Coconut oil is also an amazing source of ketone bodies, because those are produced through metabolism of MCTs -- and they may be a critical weapon against a host of crippling conditions such as . . .
Parkinson's disease ALS (Lou Gehrig's disease) Huntington's disease Drug resistant epilepsy Diabetes
Mary found hope in Dr. Veech's research and strengthened her resolve to find a clinical trial for Steve to enter -- but her efforts were excruciating and disappointing. Finally, after an especially upsetting rejection, Dr. Newport made a decision.

"Thinking, what have we got to lose, we stopped at a health food store on the way home and picked up a quart of 100% 'virgin' coconut oil," Mary said in her recently published case study. She based a dosage on what she'd found in published studies, and gave Steve about 4 teaspoons of coconut oil a day.

To Mary's amazement, Steve responded within hours. She noted distinct cognitive improvements that were verified later during a return trip to Steve's physician. Dr. Newport continued her case study for 60 days, treating Steve with the same simple daily regimen and monitoring his cognition with standard Alzheimer' tests.

The results where astonishing -- and when she shared them with Dr. Veech, he wasn't surprised. In fact, Mary's case study confirmed Veech's research with MCTs. What did surprise him was that Steve made such fast progress on such a low dosage.
Food for Thought

With a unique concentration of high fiber, vitamins, and minerals, the palm nut Spanish explorers called "monkey face" (coco) has long-held star status among exotic foods. It's ironic that coconut oil was once attacked by nutritionists as dangerously unhealthy -- when in reality it's a marvel of nature with "healthy fats" that can . . .
Control cholesterol Prevent atherosclerosis and cardiovascular disease Boost metabolism Curb appetite Strengthen the immune system
And now its rare fatty acids offer protection against Alzheimer's by replenishing a starving brain.

The mystery starts with insulin. Our bodies use insulin to convert glucose from foods we eat into usable energy. For diabetics, problems kick in when the body stops responding to insulin and slows its production. No insulin, no energy conversion, no fuel. The body starts to shut down.

What research has recently discovered is that the brain actually makes its own insulin, using it to capture glucose and fuel its own needs.

The brain's localized energy conversion process is the same as in the rest of the body. But localization opens the door for the same problem that underlies diabetes. If the brain stops manufacturing insulin, none of the glucose passing through will be converted to fuel.

Without enough nourishment, the brain literally "starves to death." In this way, the Alzheimer's-afflicted brain atrophies and shuts down, just like a diabetic's body. A direct link is unclear, but it comes as no surprise that diabetics have a 65% higher risk for contracting Alzheimer's.
An Alternative Fuel for the Brain

Fortunately, the brain has options. Glucose isn't the only raw material for fuel. Another substance -- remember those ketone bodies in coconut oil? -- makes an incredibly powerful brain food.

What Veech and his colleagues learned was that the brain's metabolism of MCTs creates the ketone Beta-hydroxybutyrate, which protects neurons and is converted to energy. As the body metabolizes ketone bodies, blood flow to the brain also increases. This synergistic process may well prevent degeneration and keep the brain going strong.

Proof of coconut oil's protective qualities continues to emerge. Researchers have discovered its powerful antiviral action against a host of offenders including measles, herpes, influenza, Hepatitis C, and even HIV. Other studies have pointed to its antibiotic properties. And coconut oil has even been recognized for inhibiting cancerous cell growth -- with studies of prostate cancer showing especially promising results.

are u have stomach infection.

Wash your hands thoroughly after using the bathroom or changing diapers to prevent stomach infection.
Disinfect contaminated surfaces such as counter tops and baby changing stations to avoid stomach infection.
Do not eat or drink foods or liquids that might be contaminated.
Wash your hands thoroughly before and after eating as dirty hands could lead to stomach infection.
Do not eat oily, fried and heavy food, especially during summers.
Try to eat light foods as it helps in keeping you active and your digestive system healthy. You should particularly keep your dinners light.
Avoid stale food and thus cook only that much of food that is consumable in a single meal.
Be calm and de-stressed as stress can trigger various kinds of stomach related disorders.
People with stomach infection should rest, drink clear liquids, and eat easy-to-digest foods.

ആരും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍,

 Fun & Info @ Keralites.net


ആരും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍, പലപ്പോഴും രോഗബാധയുണ്ടെന്ന് കണ്ടെത്താന്‍വൈകുന്നതാണ് കാന്‍സര്‍ രോഗികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. രോഗചില ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്.

ഇപ്പോഴിതാ കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേയ്ക്കുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തലുണ്ടായിരിക്കുന്നു. കാന്‍സര്‍ ബാധയുണ്ടോയെന്ന് മണത്തറിയാന്‍ കഴിയുന്ന ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.
ആളുകളുടെ ശ്വാസോച്ഛാസത്തില്‍ നിന്നും ഈ യന്ത്രത്തിന് കാന്‍സര്‍ ബാധയുണ്ടോയെന്ന് ക്‌ണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പലപ്പോഴും ഡോക്ടര്‍മാര്‍ക്കും വപരിശോധനകള്‍ക്കു കണ്ടെത്താനാകാതെപോകുന്ന ശിരസിലെയും കഴുത്തിലെയും അര്‍ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയുക.
ഉച്ഛ്വാസ വായുവിലെ രാസവ്യതിയാനമാണ് 'ഇലക്ട്രോണിക് മൂക്ക് പിടിച്ചെടുക്കുക. ലണ്ടനിലെ ടെക്‌നിയോണ്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.
എണ്‍പത്തിരണ്ടോളം ആളുകളില്‍ ഈ യന്ത്രം വച്ച് പരീക്ഷണം നടത്തുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ കാന്‍സര്‍


ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...


പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍ വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞു എന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെ കാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ പ്രതിരോധിക്കാവുന്നതും പൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് കാന്‍സര്‍. വിവിധയിനങ്ങളിലായി ഇരുന്നൂറിലധികം തരം കാന്‍സറുകളുണ്ട്. ഇവയില്‍ ചിലവ മാത്രമേ ചികില്‍സയ്ക്കു വഴങ്ങാത്തവയുള്ളൂ. പല കാന്‍സറുകളും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സര്‍ പ്രതിരോധിക്കാനാവില്ല എന്നൊരു ധാരണയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍, മറ്റു മിക്കരോഗങ്ങളെയും പോലെ കാന്‍സറും ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഭക്ഷണശീലം, വ്യായാമശീലം തുടങ്ങിയവയൊക്കെ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്.

എന്താണ് കാന്‍സര്‍?

ശരീരകോശങ്ങള്‍ വിഭജിച്ച് മറ്റു കോശങ്ങളുണ്ടാവുന്നത് സ്വാഭാവികപ്രക്രിയയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമായിത്തീരും. ചില ഭാഗങ്ങളിലെ കോശങ്ങള്‍ അതിവേഗം പെരുകി വളര്‍ന്ന് മുഴകള്‍ പോലെ ആയിത്തീരും.ശരീര കോശങ്ങള്‍ അപകടകരമായ വിധത്തില്‍ സ്വയം വിഭജിച്ച് പെരുകി വളരുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ എന്നു പറയാം. എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. ചിലയിനം മുഴകള്‍ നിരുപദ്രവകാരികളാണ്. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളരുകയും കാന്‍സര്‍കോശങ്ങള്‍ വേഗം പടരുകയും ശരീരപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് കാന്‍സര്‍. 
കേരളത്തില്‍ കാന്‍സര്‍ കൂടി വരുന്നുണ്ടോ?


കൂടുന്നുണ്ട്. എങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വര്‍ധിക്കുന്നില്ല. തീര്‍ച്ചയായും കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. 

ആയുര്‍ദൈര്‍ഘ്യം: 
ആയുസ്സിലുണ്ടായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണമാണ്.
രോഗത്തെക്കുറിച്ചുള്ള അറിവ്:
കാന്‍സറിനെക്കുറിച്ചുള്ള അറിവു വര്‍ധിച്ചതോടെ കാന്‍സര്‍ പരിശോധനകള്‍ വര്‍ധിച്ചു. ഏതവസ്ഥയിലായാലും രോഗം കണ്ടെത്തുന്നവര്‍ ചികില്‍സ തേടി എത്താന്‍ തുടങ്ങുകയും ചെയ്തു. 
രോഗം കൂടുന്നു:
 തീര്‍ച്ചയായും കാന്‍സര്‍ കൂടുന്നുമുണ്ട്. കാന്‍സര്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വല്ലാതെ കൂടിയിരിക്കുകയാണ് ഇപ്പോള്‍. 

ഏതൊക്കെ കാന്‍സറുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്?

ലോകത്തെല്ലായിടത്തും സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്ന കാന്‍സറുകളിലൊന്ന് സ്തനാര്‍ബുദമാണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെത്തന്നെ കേരളത്തിലും സ്തനാര്‍ബുദം വ്യാപകമാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍, ഗര്‍ഭാശയഗളകാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയകാന്‍സര്‍ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണുന്നത് ശ്വാസകോശ കാന്‍സറും തൊണ്ടയിലും വായിലുമുണ്ടാകുന്ന കാന്‍സറുകളുമാണ്. ഇതിന്റെ പ്രധാന കാരണം പുകയില ഉപയോഗം തന്നെ. പ്രോസ്‌റ്റേറ്റ് കാന്‍സറും കുറവല്ല. 

കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്?

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെ കാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനം ആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകങ്ങളാണ്.

* പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.
* ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.
* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
* ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. വാങ്ങുന്ന വറവു പലഹാരങ്ങളെല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയായിരിക്കും.
* ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.

സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറും എളുപ്പം കണ്ടെത്താവുന്നവയല്ലേ?


സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സറുകള്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണ്.

* 35 പിന്നിട്ട എല്ലാ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. പലതരത്തിലുള്ള അണുബാധകള്‍, ഗുഹ്യരോഗസാധ്യതകള്‍, മുഴകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ ഇത് സഹായകമാണ്.

* അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

* സ്വയം സ്തനപരിശോധന നടത്താന്‍ എല്ലാ സ്ത്രീകളും പഠിച്ചിരിക്കേണ്ടതാണ്. സ്തനത്തില്‍ മുഴകള്‍, നിറംമാറ്റം, വിങ്ങല്‍, രക്തം കിനിയല്‍ തുടങ്ങി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദഗ്ധപരിശോധന നടത്തണം.

* 40 വയസ്സിനു മുകൡ പ്രായമുള്ള എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന ചെയ്തിരിക്കണം.

* ഗര്‍ഭനിരോധനഗുളികകളുടെ അമിതോപയോഗം കാന്‍സറിനു കാരണമായേക്കാം. വിദഗ്ധ പരിശോധനയ്ക്കുശേഷം ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുന്നതനുസരിച്ചു മാത്രമേ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ.

* മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്്തനാര്‍ബുദസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

* ആദ്യത്തെ പ്രസവം 30 വയസ്സിനുമുമ്പ് ആയിരിക്കുന്നതും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാണ്.്‌സ ആദ്യപ്രസവം വൈകുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

* ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ ലൈംഗികജീവിതം ഏറെ പ്രധാനമാണ്.

* ഒന്നിലേറെ പങ്കാളികളുമായുള്ള ലൈംഗികത, ശുചിത്വപൂര്‍ണമല്ലാത്ത ലൈംഗികത തുടങ്ങിയവ ഗര്‍ഭാശയഗളകാന്‍സറിന് വഴിവെച്ചേക്കാം.
വ്യായാമം കാന്‍സര്‍ പ്രതിരോധത്തെ എങ്ങനെയാണ് സഹായിക്കുന്നത്?


വ്യായാമം പോലുള്ള കാര്യങ്ങള്‍ക്ക് കാന്‍സറിന്റെ കാര്യത്തില്‍ വലിയ പങ്കൊന്നുമില്ലെന്നാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. എന്നാല്‍, ചിലയിനം കാന്‍സറുകളുടെ കാര്യത്തില്‍ വ്യായാമം വളരെ പ്രധാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍. നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കിയാല്‍ത്തന്നെ ഇത്തരം അസുഖങ്ങളെ ഒരളവോളം പ്രതിരോധിക്കാനാവും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ചികില്‍സ കൂടുതല്‍ നന്നായി ഫലിക്കുകയും ചെയ്യും. 

കാന്‍സര്‍ തടയാന്‍ മുന്‍കരുതലുകള്‍ 

* പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

* കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.
* മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.

* മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.

* വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.

* ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.

* കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

* ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

* കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.

* പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.

* കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.

* വീട്ടിലെ തറ,ടോയ്‌ലറ്റ്,ഫര്‍ണിച്ചര്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍തികഞ്ഞശ്രദ്ധയോടെമാത്രംഉപയോഗിക്കുക.കുട്ടികളെ
അവയില്‍നിന്ന്അകറ്റിനിര്‍ത്തുക.
by net

വെരിക്കോസില്‍ വില്ലനാകുമ്പോള്‍



പുരുഷവന്ധ്യതയുടെ മുഖ്യകാരണങ്ങളിലൊന്നാണ് വൃഷണങ്ങളിലെ വെരിക്കോസില്‍.
വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന 30-40 ശതമാനം
പുരുഷന്മാരിലും വൃഷണത്തിലെ വെരിക്കോസില്‍ കാണാറുണ്ട്. 15-25
വയസ്സിനിടയ്ക്കാണ് സാധാരണയായി വെരിക്കോസില്‍ ഉണ്ടാകുന്നത്. ആകെ
പുരുഷന്മാരുടെ കണക്കെടുത്താല്‍ 12-15 ശതമാനം പേര്‍ക്കും വെരിക്കോസില്‍
ഉണ്ടാകുന്നുവെന്നാണ് കണക്ക്. വൃഷണത്തില്‍ വെരിക്കോസില്‍ ഉള്ളതുകൊണ്ട്
വന്ധ്യത ഉണ്ടാവണമെന്നില്ല. ചുരുക്കം ചിലരില്‍ ഇത് വന്ധ്യതയ്ക്ക് ഒരു
കാരണമാകാം എന്നുമാത്രമേ ഉള്ളൂ.

എന്താണ് വെരിക്കോസില്‍

വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത്
പിണഞ്ഞുകിടക്കുന്നതിനെയാണ് വെരിക്കോസില്‍ എന്നു പറയുന്നത്.
പ്രശ്‌നത്തിന്റെ ഗൗരവം അനുസരിച്ച് വെരിക്കോസിലിനെ മൂന്നായി ഗ്രേഡ്
തിരിക്കാറുണ്ട്. ഗ്രേഡ് ഒന്ന് അല്ലെങ്കില്‍ ലഘുവായ വെരിക്കോസില്‍ ,
ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ഇടത്തരം വെരിക്കോസില്‍ , ഗ്രേഡ് മൂന്ന് അഥവാ
ഗുരുതരമായ വെരിക്കോസില്‍ .
വൃഷണത്തിനു മുകളില്‍ വളരെ നേരിയ തോതില്‍ മാത്രം ഞരമ്പു
പിണഞ്ഞുകിടക്കുന്നതാണ് ലഘുവായ വെരിക്കോസില്‍. പലപ്പോഴും ഇതു
തിരിച്ചറിയാന്‍ പോലും കഴിയാറില്ല.

ഇടത്തരം വെരിക്കോസില്‍ ചിലരില്‍ നേരിട്ടുതന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്.
തൊട്ടുനോക്കിയാല്‍ വൃഷണത്തിനുമേല്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നത്
അറിയാം. തടി കൂടുതലുള്ളവരിലും മറ്റുമാണ് ഇത് നേരിട്ടു കണ്ടുപിടിക്കാന്‍
വിഷമം അനുഭവപ്പെടാറുള്ളത്.
ഗുരുതരമായ വെരിക്കോസില്‍ ഒറ്റനോട്ടത്തില്‍തന്നെ കണ്ടെത്താനാവും. ആളെ
എഴുന്നേല്‍പിച്ച് നിര്‍ത്തിയാല്‍തന്നെ ഞരമ്പുകള്‍ പിണഞ്ഞ്
ഇരുണ്ടനീലനിറത്തില്‍ കാണാം. വൃഷണത്തിനുമേല്‍ വിരകളെപ്പോലെ ഞരമ്പുകള്‍
കെട്ടുപിണഞ്ഞ് തിണര്‍ത്ത് കിടക്കുന്നുണ്ടാവും. ഗൗരവമായ വെരിക്കോസില്‍
ഉള്ളവര്‍ക്ക് വൃഷണസഞ്ചിയില്‍ വലിച്ചിലും വേദനയും അനുഭവപ്പെടാനിടയുണ്ട്.

ഇടതുവശത്ത് രണ്ടു വൃഷണങ്ങളില്‍ ഇടതു ഭാഗത്തേതിലാണ് സാധാരണയായി
വെരിക്കോസില്‍ ബാധിക്കാറുള്ളത്. 80-85 ശതമാനം പേരിലും അങ്ങനെതന്നെ. 20
ശതമാനത്തോളം പേര്‍ക്ക് രണ്ടു വൃഷണങ്ങളിലും വെരിക്കോസില്‍ കാണാറുണ്ട്.
ഇടതുഭാഗത്തെ സിര വലത്തേതിനെ അപേക്ഷിച്ച് വളരെ നീളം കൂടിയതാണ്. അതിനാലാവാം
ഇടതുഭാഗത്ത് വെരിക്കോസില്‍ കൂടതലായിരിക്കുന്നത്.

വെരിക്കോസിലിനു കാരണമെന്ത്?

വൃഷണങ്ങളിലേക്കും വൃഷണസഞ്ചിയിലേക്കും രക്തം എത്തിക്കുന്നത് നേരിയ
ഞരമ്പുകളിലൂടെയാണ്. വൃഷണങ്ങളില്‍ നിന്നുള്ള അശുദ്ധരക്തം തിരിച്ചു
ഹൃദയത്തിലേക്കുപോകുന്നതും ഇത്തരം നേരിയസിരകളിലൂടെതന്നെ. ഈ ചെറുസിരകളില്‍
രക്തമൊഴുകുന്നത് വൃഷണങ്ങളില്‍നിന്ന് മുകളിലേക്കാണല്ലോ. ഇങ്ങനെ
മുകളിലേക്കു രക്തം ഒഴുകാന്‍ സഹായിക്കുന്നത് സിരകളിലെ ചില വാല്‍വുകളാണ്.
ചിലര്‍ക്ക് ജന്മനാ ഈ വാല്‍വുകള്‍ ഉണ്ടായിരിക്കില്ല. ചിലര്‍ക്ക് കൗമാര
പ്രായമെത്തുന്നതോടെ വാല്‍വുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വരും.
അങ്ങനെ സിരകളിലെ വാല്‍വുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രക്തം
വേണ്ടുംവണ്ണം മുകളിലേക്കൊഴുകാതെ കെട്ടിക്കിടക്കാന്‍ തുടങ്ങും.
എഴുന്നേറ്റുനില്‍ക്കുമ്പോഴും മറ്റും രക്തം താഴേക്കൊഴുകി സിരകള്‍
നിറഞ്ഞുവീര്‍ക്കും. വൃഷണത്തിലെ ചെറുസിരകളെല്ലാം ഇങ്ങനെ തടിച്ചുവീര്‍ത്തു
വലുതാകുന്നു. അങ്ങനെയാണ് അവ വലുതായി വിരകളുടെയൊരു കൂട്ടംപോലെ
വൃഷണത്തിനുമേല്‍ വെരിക്കോസിലായി രൂപാന്തരപ്പെടുന്നത്.

കൗമാരമാകുന്നതോടെ ലൈംഗിക ഹോര്‍മോണുകള്‍ കൂടുതലുണ്ടായിത്തുടങ്ങും.
ലൈംഗികാവയവങ്ങള്‍ വളര്‍ച്ചയെത്തുകയും ചെയ്യും. ഈ സമയത്ത് വൃഷണങ്ങളുടെ
വളര്‍ച്ച വേഗത്തിലാവും. വൃഷണങ്ങളിലേക്കു കൂടുതല്‍ രക്തപ്രവാഹം
വേണ്ടിവരികയും ചെയ്യും. ഇങ്ങനെ കൂടുതല്‍ രക്തം ഒഴുകാന്‍ തുടങ്ങുമ്പോഴാണ്
സിരകളിലെ വാല്‍വുകള്‍ക്കു തകരാറുണ്ടായി വെരിക്കോസില്‍ വരുന്നത്.

പ്രശ്‌നമാകുന്നതെങ്ങനെ?
വെരിക്കോസില്‍ ഉള്ളവര്‍ക്കെല്ലാം വന്ധ്യതയോ മറ്റു പ്രശ്‌നങ്ങളോ
ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ഇതുകൊണ്ട് കാര്യമായ
ഉപദ്രവങ്ങളൊന്നും ഉണ്ടാകാറില്ലതാനും. വെരിക്കോസില്‍ എങ്ങനെയാണ്
വൃഷണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പല
അഭിപ്രായങ്ങളുണ്ട്.

വൃഷണങ്ങള്‍ക്കു മീതെ ഞരമ്പുകള്‍ തടിച്ചുപിണഞ്ഞുകിടക്കുന്നതിനാല്
വളരെക്കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നു. ഇങ്ങനെ കൂടുതല്‍ രക്തം
പ്രവഹിക്കുന്നതിനാല്‍ വൃഷണങ്ങളുടെ ചൂടു കൂടും. വര്‍ധിച്ച ചൂടില്‍
വൃഷണത്തിലെ ബീജോല്‍പാദകകോശങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
അങ്ങനെ ബീജോല്‍പാദനം അവതാളത്തിലാകുന്നു. ബീജസംഖ്യയും ചലനശേഷിയും കുറയാന്‍
ഇത് കാരണമാകും. വെരിക്കോസില്‍ കൊണ്ടുള്ള ഏറ്റവും പ്രധാന പ്രശ്‌നം ഈ ചൂടു
കൂടല്‍ തന്നെ.

അധിവൃക്കാഗ്രന്ഥിയിലും വൃക്കയിലും നിന്നുള്ള പദാര്‍ഥങ്ങള്‍
വെരിക്കോസിലില്‍ കൂടുതലായി അടിഞ്ഞ് വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഇത്
ബീജങ്ങളുടെ ശരിയായ വളര്‍ച്ചയും വികാസവും അവതാളത്തിലാക്കും.
വൃഷണങ്ങള്‍ക്കു ചുറ്റും അശുദ്ധരക്തം നിറഞ്ഞ സിരകള്‍
തടിച്ചുവീര്‍ത്തുകിടക്കുന്നതിനാല്‍ ശരീരത്തിലെ ഉപാപചയമാലിന്യങ്ങള്‍ ഇവിടെ
കൂടുതലായി തങ്ങിനില്‍ക്കും. ഇതുമൂലം വൃഷണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര
ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ടത്ര കിട്ടാതെ വരുന്നു. അതിനാല്‍
ബീജോല്‍പാദനം കുറയും. ഉണ്ടാകുന്ന ബീജങ്ങളുടെ ഗുണനിലവാരവും
കുറവായിരിക്കും.

രക്തപ്രവാഹത്തിലെ വ്യത്യാസങ്ങള്‍മൂലം വൃഷണങ്ങളില്‍ പുരുഷഹോര്‍മോണായ
ആന്‍ഡ്രജന്റെ നിലയില്‍ വ്യത്യാസം വരും. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
മൂലവും ബീജോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം.

പരിശോധനകള്‍
വൃഷണത്തില്‍ അസ്വസ്ഥതകളോ ഞരമ്പു തടിപ്പുകളോ കണ്ടാല്‍ വിദഗ്ദ്ധ നായൊരു
യൂറോളജിസ്റ്റിന്‍ സമീപിക്കുക. മിക്കപ്പോഴും നേരിട്ടുള്ള പരിശോധനയില്‍
വെരിക്കോസിലുകള്‍ തൊട്ടുനോക്കി അറിയാനാവും. വന്ധ്യതാ പ്രശ്‌നങ്ങളില്‍,
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വൃഷണപരിശോധന നടത്തിയിരിക്കും.
തൊട്ടുനോക്കിയാലും തിരിച്ചറിയാന്‍ കഴിയാത്തവ ഡോപ്ലര്‍ പരിശോധനയില്‍
മനസ്സിലാക്കാനാവും. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പോലുള്ള ഒന്നാണ് ഡോപ്ലര്‍
പരിശോധന. അത്യാവശ്യം വേണ്ടവര്‍ക്കു മാത്രമേ ഇത് നടത്തേണ്ടിവരാറുള്ളൂ.
500-600 രുപയില്‍ താഴെ ചെലവു വരും.

എഴുന്നേറ്റു നില്‍ക്കുമ്പോഴാണ് വൃഷണങ്ങളിലെ വെരിക്കോസിലുകള്‍ കൃത്യമായി
തിരിച്ചറിയാന്‍ കഴിയുക. കിടക്കുമ്പോള്‍ ഈ ഞരമ്പു തടിപ്പുകള്‍
പ്രകടമാവാറില്ല. വെരിക്കോസില്‍ ബാധിച്ച ഭാഗത്തെ വൃഷണം അല്‍പം ചെറുതായി
കാണപ്പെടുന്നതും സാധാരണയാണ്.

ശസ്ത്രക്രിയ തന്നെ ചികിത്സ
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വെരിക്കോസില്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍
ശസ്ത്രക്രിയ നടത്തി അത് നീക്കേണ്ടതാണ്. വെരിക്കോസില്‍ ഭേദമാക്കിയ ശേഷം
പരിശോധിക്കുമ്പോള്‍ ബീജസംഖ്യയില്‍ പ്രകടമായ വര്‍ധന കാണാറുണ്ട്.
ബിജക്കുറവുമൂലം വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഫലം
ചെയ്യും.മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന ഒരു ഡോക്ടര്‍ക്ക്
വെരിക്കോസില്‍ ശസ്ത്രക്രിയ ചെയ്ത അനുഭവമുണ്ട്. അദ്ദേഹം ഒരു
പതോളജിസ്റ്റായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നു കൊല്ലത്തോളമായിട്ടും
കുട്ടികളില്ല. ബീജസംഖ്യ കുറവായിരുന്നു. ഒരു സൗഹൃദസന്ദര്‍ശനത്തിനിടെ
വെറുതെയൊന്നു പരിശോധിച്ചു. ഗുരുതരമല്ലാത്ത ഇടത്തരം വെരിക്കോസില്‍
ഉണ്ടെന്നു കണ്ടു. ഒട്ടും വൈകാതെ ശസ്ത്രക്രിയ നടത്തി. അദ്ദേഹം
പതോളജിസ്റ്റ് ആയതിനാല്‍ മൂന്നാഴ്ചത്തെ ഇടവേളയില്‍ കൃത്യമായി ശുക്ലപരിശോധന
നടത്തിക്കൊണ്ടിരുന്നു. ബീജസംഖ്യയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നതു
നേരിട്ടുതന്നെ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ആറു
മാസത്തിനകം ആ ദമ്പതികള്‍ക്ക് ഗര്‍ഭധാരണം സാധിക്കുകയും ചെയ്തു.

വെരിക്കോസില്‍ ഒരു ഘടനാപ്രശ്‌നമായതിനാല്‍ അതിന് ഔഷധചികിത്സകളൊന്നും
ഫലപ്രദമാവില്ല. ശസ്ത്രക്രിയ തന്നെ വേണം.ആര്‍ക്കൊക്കെയാണ് ശസ്ത്രക്രിയ
വേണ്ടത് എന്നു തീരുമാനിക്കണം. വെരിക്കോസില്‍ നീക്കിയാല്‍ ബീജസംഖ്യ
കൂടാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ ശസ്ത്രക്രിയ നടത്തിയിട്ടു
കാര്യമുള്ളൂ. അസൂസ്‌പേമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍
വെരിക്കോസിലുണ്ടെങ്കിലും അത് നീക്കിയാലും വലിയപ്രയോജനമുണ്ടാകണമെന്നില്ല.

ഗുരുതരമായ വെരിക്കോസിലുള്ള പലര്‍ക്കും വന്ധ്യതാ പ്രശ്‌നം
അനുഭവപ്പടണമെന്നില്ല. വളരെ നേരിയ വെരിക്കോസില്‍ മൂലം ബീജസംഖ്യ കുറഞ്ഞ്
ഗര്‍ഭധാരണത്തിനു കഴിയാതെ വന്നെന്നും വരാം. അതിനാല്‍ ആര്‍ക്കൊക്കെയാണ്
വെരിക്കോസില്‍ ശസ്ത്രക്രിയ വേണ്ടത് എന്നു തീരുമാനിക്കുന്നത് വളരെ
പ്രധാനമാണ്. വിദഗ്ദ്ധ നായൊരു വന്ധ്യതാ ചികിത്സകന് ഇത് എളുപ്പം സാധിക്കും.
മുമ്പ് ഇടുപ്പില്‍ വലിയ സര്‍ജറി നടത്തിയാണ് വെരിക്കോസില്‍
നീക്കിയിരുന്നത്. ഇപ്പോള്‍ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ ഇത്
സാധ്യമാണ്.

താക്കോല്‍ദ്വാരശസ്ത്രക്രിയ
രണ്ടു വശത്തും വെരിക്കോസില്‍ ഉള്ളവര്‍ക്ക് ഇടുപ്പില്‍ രണ്ടു ഭാഗത്തുമായി
തുറന്ന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ദുഷ്‌കരമായിരുന്നു. കൂടുതല്‍ ദിവസം
ആശുപത്രിയില്‍ കഴിയണം, വലിയ ശസ്ത്രക്രിയാവിഷമതകള്‍ വരും എന്നിങ്ങനെ പല
പ്രശ്‌നങ്ങള്‍. താക്കോല്‍ദ്വാരശസ്ത്രക്രിയ വന്നതോടെ ഇത്തരം വിഷമതകള്‍
ഒഴിവായിട്ടുണ്ട്. മൂന്നു ചെറിയ സുഷിരങ്ങള്‍ ഇട്ട് അതിലൂടെ
ലാപ്രോസേ്കാപ്പ് കടത്തിയാണ് താക്കോല്‍ ദ്വാരശസ്ത്രക്രിയ നടത്തുന്നത്.
പൊക്കിളിനുതാഴേയും അതിനു ചുവടെ ഇടത്തും വലത്തും ഓരോന്നുമായി മൂന്നു ചെറു
സുഷിരങ്ങള്‍ ഇടുന്നു. ലാപ്രോസേ്കാപ്പിലൂടെ വെരിക്കോസ് സിരകളില്‍
ക്ലിപ്പ് ഇട്ട് സിരകള്‍ അടച്ചുകളയുകയാണ് ചെയ്യുന്നത്.

ഇരുവശത്തും ഒരേസമയം ശസ്ത്രക്രിയ ചെയ്യാം എന്നത് ലാപ്രോസേ്കാപ്പിക്
രീതിയുടെ വലിയൊരു സൗകര്യമാണ്. രണ്ടു ദിവസത്തെ ആശുപത്രിവാസം കൊണ്ടുതന്നെ
ചികിത്സ പൂര്‍ത്തിയാക്കാനാവും. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ വിശ്രമിച്ച്
ശസ്ത്രക്രിയാനന്തര ആലസ്യങ്ങളും അകറ്റാം. പിന്നീട് ഒരാഴ്ചയോളം അല്‍പമൊരു
കരുതല്‍ കൂടി വേണം. അനസേ്തഷ്യ നല്‍കുന്നതിനും ലഘുശസ്ത്രക്രിയകള്‍ക്കും
വേണ്ട പ്രാഥമിക പരിശോധനകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
വെരിക്കോസിലാണ് വന്ധ്യതാ കാരണം എന്നു കൃത്യമായി നിര്‍ണയിച്ചവരില്‍ 75
ശതമാനം പേര്‍ക്കുവരെ ഈ ശസ്ത്രക്രിയ തികച്ചും ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഡോ. ജോര്‍ജ് പി. എബ്രഹാം
കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ്
പി.വി.എസ്., ലേക്ഷോര്‍ ഹോസ്​പിറ്റല്‍സ്,
എറണാകുളം


lower cholesterol


Learning how to lower cholesterol naturally is simple. And these 7 steps to lower cholesterol naturally have a much higher rate of success than the "prevention medications" usually prescribed to lower cholesterol.

Actually, you can probably lower cholesterol better by regularly petting your cat than taking cholesterol drugs. And you'll avoid all these side effects.
  • Tiredness and irritability,
  • Muscle pain and weakness,
  • Loss of memory and mental clarity,
  • Liver inflammation, damage and abnormalities,
  • Depletion of vitally important heart protection nutrients,
  • And long term use can even lead to congestive heart failure.
Plus, "prevention medications" used to artificially lower cholesterol (un-naturally) only decrease heart attack death risk by less than 1½%.

How to Lower Cholesterol Naturally

These are the 7 steps you can take to lower cholesterol naturally. And if you follow all of them, you can count on a very high success ratio.
  1. Eat a healthy cholesterol lowering diet. Some fats help lower cholesterol, while others can raise it. So get your fats right. Reduce overall fat intake, avoid trans fats, limit saturated fats and replace "bad" fats with "good" fats, such as olive oil and those found in whole grains and omega 3 fish. High fiber foods also help lower cholesterol naturally. They decrease "bad" LDL and increase "good" HDL cholesterol.
  2. Do regular healthy physical activity. At least 30 minutes of exercise a day has been shown to decrease total cholesterol and improve "good" HDL cholesterol levels, while lack of regular physical activity can raise "bad" LDL cholesterol levels as well as lead to weight gain.
  3. Reach and maintain a healthy weight. Being overweight can decrease "good" HDL levels and increase "bad" LDL and total cholesterol levels. Learn the healthiest weight to aim for by calculating your BMI here.
  4. Eliminate sweets and refined foods. Few realize that eating sweets and other high glycemic foods increase triglycerides and cholesterol production. These foods are also addictive. Once you eliminate them, you'll find that fruits, vegetables and whole grains actually taste sweet.
  5. Cut out caffeine and alcohol – drink water. Both caffeine and alcohol have been shown to elevate cholesterol. So it's best to switch to pure water and, at the very least, follow the "no more than one a day" rule.
  6. Don't smoke or use tobacco in any form. Smoking damages blood vessels, contributes to hardening of the arteries and is a major health risk for heart disease, stroke and other degenerative diseases.
  7. Practice good healthy stress management. Just like cholesterol, a certain amount of stress is healthy – such as with exercise. But the link between excess stress and high cholesterol production is well established. So take time to relax, let go, meditate, enjoy yourself or do whatever it takes to keep your stress level under control.
  8. by net

miracle drugs,ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍,??????


ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍, മാരകമായ പല രോഗാണുക്കളും ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷിയാര്‍ജിക്കുന്നതായി സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് രോഗാണുക്കളുടെ അതിജീവനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആ ഇരുണ്ട കാലഘട്ടത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിവരുമോ എന്നുപോലും ആരോഗ്യരംഗത്തെ വിദഗ്ധര്‍ 
ആശങ്കപ്പെടുന്നു. 

Hailed as “miracle drugs” when they came into widespread use in 1941, antibiotics quickly became a panacea. Because both doctors and patients wanted quick cures, we have been throwing antibiotics at a host of ailments for the past half-century, whether they were required or not. That was a mistake
.


ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗത്തെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്താനാണ് ലോകാരോഗ്യ സംഘടന ഏപ്രില്‍ 7ന് ആചരിക്കുന്ന ലോകാരോഗ്യദിനത്തില്‍ മുഖ്യ സന്ദേശമായി ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.രോഗാണുക്കളുടെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രതിരോധശേഷി നേടുവാനുള്ള പ്രധാന കാരണം. ക്ഷയരോഗത്തിന്റെ ശക്തമായ തിരിച്ചുവരവിനും ആസ്പത്രിജന്യ രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ കാരണമാക്കിയത് മരുന്നുകളേല്‍ക്കാത്ത ബാക്ടീരിയകളുടെ ആവിര്‍ഭാവംകൂടിയാണ്.

മരുന്നുകള്‍ക്കെതിരായ പ്രതിരോധം രണ്ടുതരത്തിലുണ്ട്. ചില രോഗാണുക്കള്‍ തുടക്കംമുതല്‍ തന്നെ ചില ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമുള്ളവയായിരിക്കും. ആന്റിബയോട്ടിക്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അഭാവമോ ഘടനാപരമായ അസൗകര്യങ്ങളോ ആയിരിക്കും രോഗാണുക്കളുടെ പ്രതിരോധശേഷിക്കു കാരണം. ഇത്തരത്തിലുള്ള സ്വാഭാവിക പ്രതിരോധം സാധാരണയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. ഉചിതമായ മറ്റു ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സ ക്രമപ്പെടുത്തിയാല്‍ മതിയാകും.

എന്നാല്‍, നേരത്തേ ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങിയിരുന്ന ചില രോഗാണുക്കള്‍, തുടര്‍ച്ചയായുള്ള ഉപയോഗത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ആര്‍ജിതപ്രതിരോധം.
ചില രോഗാണുക്കള്‍ മരുന്നിനെതിരെ ശക്തിയാര്‍ജിക്കുന്നതില്‍ സമര്‍ഥരാണ്. ഉദാഹരണത്തിന്, ക്ഷയരോഗാണുക്കളും സ്റ്റഫൈലോ കോക്കസ് ബാക്ടീരിയയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ നിരവധി ആന്റിബയോട്ടിക്കുകള്‍ക്കെതിരായി പ്രതിരോധശേഷി നേടുകയുണ്ടായി.

ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശക്തി നേടിയ ബാക്ടീരിയകള്‍ പലതരത്തില്‍ പ്രതികരിച്ചെന്നു വരാം. ശക്തരായ ചിലരോഗാണുക്കള്‍ ആന്റിബയോട്ടിക്കു കളെ പൂര്‍ണമായും നശിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വീര്യമാക്കുന്ന ചില എന്‍സൈമുകളെ ഉത്പാദിപ്പിച്ചാണ് ഇവ ഈ കൃത്യം നിര്‍വഹിക്കുന്നത്. മറ്റു ചില ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നു. ആന്റിബയോട്ടിക്കുകളെ കോശങ്ങളില്‍നിന്ന് പമ്പുചെയ്ത് പുറന്തള്ളുന്ന രോഗാണുക്കളുമുണ്ട്.

പ്രതിരോധം മറികടക്കാം

ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗമാണ് ഏറ്റവും പ്രധാനം. ഒരു ജലദോഷപ്പനി വന്നാലുടന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങുന്ന പ്രവണത ഒഴിവാക്കണം. ആന്റിബയോട്ടിക്കുകള്‍ വേദനസംഹാരികള്‍ അല്ലെന്നും ഓര്‍ക്കണം. ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള രോഗാണുക്കള്‍ക്ക് വംശവര്‍ധന നടത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കരുത്
. സ്വയം ചികിത്സകരുടെ തെറ്റായ രീതിയിലുള്ള മരുന്നുപയോഗം പ്രശ്‌നങ്ങളുണ്ടാക്കും. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ, നിര്‍ദിഷ്ട കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പുതന്നെ മരുന്നുകള്‍ നിര്‍ത്തുന്നത് മരുന്നുകള്‍ക്കെതിരെ ശക്തിയാര്‍ജിക്കാന്‍ രോഗാണുക്കള്‍ക്ക് അവസരമുണ്ടാക്കുന്നു. അതുപോലെത്തന്നെ ആന്റിബയോട്ടിക്കുകള്‍ ശരിയായ ഡോസിലും കൃത്യമായ തവണകളിലും ഉപയോഗിക്കുന്നതും പ്രധാനമാണ്.
രോഗാണുബാധയ്‌ക്കെതിരെ ഏറ്റവും ഉചിതവും ഫലപ്രദവുമായ ആന്റിബയോട്ടിക്കുകള്‍തന്നെ തിരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഇതിനാണ് രോഗിയുടെ രക്തവും മൂത്രവും മറ്റു ശരീരഭാഗങ്ങളും കള്‍ച്ചര്‍ചെയ്ത് പരിശോധിക്കുന്നത്. ഈ പരിശോധനയിലൂടെ രോഗാണുക്കളെയും അവയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ആന്റിബയോട്ടിക്കുകളെയും കണ്ടെത്തുവാന്‍ സാ ധിക്കും.
ദീര്‍ഘനാള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ക്ഷയരോഗ ചികിത്സ പോലെയുള്ള സാഹചര്യങ്ങളില്‍ രോഗാണുക്കളുടെ, മരുന്നിനെതിരായുള്ള പ്രതിരോധശേഷി ഒഴിവാക്കാനായി ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നതാണ് അഭികാമ്യം. രോഗാണുക്കളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ആന്റിബയോട്ടിക്കുകളുടെ സംയോജനം സഹായിക്കും. മരുന്നുകള്‍കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പുതിയ രോഗാണുക്കളുടെ കടന്നുവരവിനെതിരായി വൈദ്യശാസ്ത്രസമൂഹവും ജനങ്ങളും 
ജാഗ്രതപുലര്‍ത്തേണ്ടിയിരിക്കുന്നു

Reduce salt and keep your health


ഈ പട്ടണത്തില്‍ ഉപ്പിനു പ്രവേശനമില്ല
 
ഉപ്പില്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും. ഉപ്പിന്റെ സ്വാദ്‌ ലഭിച്ചില്ലെങ്കില്‍ നാവിനു ഭക്ഷണം രൂചികരമാവില്ല. എന്നാല്‍, സ്വാദല്ല ആരോഗ്യമാണ്‌ പ്രധാനമെന്നാണ്‌ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നത്‌. കാരണം, ഈ നഗരത്തിലെ ഭക്ഷണശാലകളിലൊന്നും ഉപഭോക്‌താക്കള്‍ക്കായി ഉപ്പുപാത്രം വച്ചിട്ടില്ല. സ്‌റ്റോക്ക്‌പോര്‍ട്ട്‌ നഗരാധികൃതര്‍ നിയമം മൂലം ഭക്ഷണശാലകളിലെ ഉപ്പുപാത്രങ്ങള്‍ നിരോധിച്ചിരിക്കുകയാണ്‌. ഭക്ഷണത്തില്‍ രുചികരമാം വിധം ഉപ്പില്ലെങ്കില്‍ ഉപഭോക്‌താവിന്റെ ഇഷ്‌ടാനുസരണം ചേര്‍ക്കാനാണ്‌ ഉപ്പുപാത്രങ്ങള്‍ ഭക്ഷണശാലകള്‍ വയ്‌ക്കുന്നത്‌. എന്നാല്‍, ഇതു പാടില്ലെന്നാണ്‌ സേ്‌റ്റാക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നത്‌.

സ്വാഭാവികമായും ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുന്നുണ്ട്‌. ഈ ഉപ്പു മതി. അധികമായി ഉപ്പു ഉപയോഗിക്കുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ നഗരാധികൃതരുടെ വാദം. അമിതമായ ഉപ്പുപയോഗം രക്‌തസമ്മര്‍ദത്തിനും ചിലപ്പോള്‍ ഉദരാര്‍ബുദത്തിനും ആസ്‌മയ്‌ക്കുമൊക്കെ കാരണമായേക്കാമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

ഭക്ഷണമേശയില്‍ ഉപ്പു പാത്രം കണ്ടാല്‍ ആളുകള്‍ സ്വഭാവികമായും ഉപ്പ്‌ ഉപയോഗിക്കുമെന്നും ഉപ്പുപാത്രങ്ങള്‍ നിരോധിച്ചാല്‍ ഈ ഉപയോഗം കുറയുമെന്നുമാണു സ്‌റ്റോക്ക്‌പോര്‍ട്ട്‌ അധികൃതര്‍ പറയുന്നു.

by net

ഉപവസിക്കൂ; ആരോഗ്യം നേടൂ



ആരോഗ്യം സംരക്ഷിക്കണോ, രോഗങ്ങളെ അകറ്റണോ; എങ്കില്‍ ഉപവസിക്കൂ എന്നാണ്‌ അമേരിക്കന്‍ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. മാസത്തില്‍ ഒരു ദിവസം ഭക്ഷണമൊന്നും കഴിക്കാതെ ഉപവസിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അമേരിക്കയിലെ 200 വീട്ടുകാരില്‍ നടത്തിയ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തില്‍. ഉപവാസം ഹൃദയരോഗങ്ങളെയും പ്രമേഹത്തെയും അകറ്റുമെന്നാണ്‌ ഇവരുടെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്‌. 

ഉപവസിക്കാത്തവരില്‍ 75 ശതമാനത്തോളം പേരുടെ ഹൃദയധമനികള്‍ ചുരുങ്ങുന്നതായി അമേരിക്കന്‍ ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. വ്യത്യസ്‌ത തരത്തിലുള്ള പ്രമേഹങ്ങള്‍ക്കു ഉപവാസം ഉചിതമാണെന്ന്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളീസ്‌ വെളിപ്പെടുത്തിയത്‌. 24 മണിക്കൂര്‍ പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിക്കാത്ത ആളുകളിലായിരുന്നു പരീക്ഷണം. ഇങ്ങനെ ഉപവസിച്ചവരില്‍ ശരീരവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണിന്റെ ഉത്‌പാദനം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്‌ ശരീരപോഷണത്തെ വേഗത്തിലാക്കുകയും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയുകയും ചെയ്യും.

ഉപവാസം ആരംഭിക്കുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവ്‌ വര്‍ധിക്കുമെങ്കിലും ഉപവാസം അവസാനിക്കുമ്പോള്‍ ഇതു പൂര്‍വസ്‌ഥിതിയിലെത്തുമെന്നും ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌.

by net

നടത്തം എപ്പടി നല്ലതോ

sankar-edakurussi
Benefits of morning walk 
Regular walking may reduce the risk of a heart attack by half. It can help to lower the risk of coronary heart diseases as there is a link between vigorous physical exercise and a low incidence of heart failure.
By increasing the strength of your heart and lungs, walking increases your ability not only to exercise longer and harder but also to perform everyday task without tiring. It strengthens the immune system and keeps diseases at bay.
Regular walking can reduce high blood pressure - hypertension - by making the heart work more efficiently and by improving the circulation.
Regular walking can increase the levels of "good" cholesterol in the blood, reducing chances of a heart attack.The oxygen that you get early in the morning also gives you great amount of energy especially to your joints.When you feel fit and healthy your self-confidence increases and you feel more able to cope with the demands made on you. Time spent in walking means time taken off from the stresses of daily life.Taking a walk regularly is one of the best things you can do for your back. It promotes muscular development, increases circulation, and speeds up the release of endorphins which provide a natural "high".All walkers develop a moderate amount of endurance, which enables them to exercise longer before becoming exhausted.Walking energizes you, awakens you and stills your mind to fully relax. With the change of mind your moods change and you experience a physical and a spiritual upliftment.
Walking four times a week, 45 minutes each time, an average person can lose 8 � 10 kg in a year with no change in diet. Walking can help you trim fat as well as tone your muscles.
by net
sankar-


അമിതവണ്ണം കുറയ്ക്കാന്‍ മരുന്നും മന്ത്രവുമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ആവശ്യം. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച നല്ലൊരു ആരോഗ്യപാക്കേജ് വിദഗ്ധര്‍ സമര്‍പ്പിക്കുന്നു...


ഇത്തിരി ഷുഗര്‍ കൂടുതലാണ്, കൊളസ്‌ട്രോള്‍ വക്കിലാണ് എന്നെല്ലാം ഡോക്ടര്‍ പറയുമ്പോഴാണ് പലരും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. അതുമല്ലെങ്കില്‍ വണ്ണംകൂടി ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമ്പോള്‍. അല്‍പം മനസ്സുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാവുന്നതേയുള്ളൂ. അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ആദ്യം ഭക്ഷണക്രമീകരണത്തിലൂടെ കൊഴുപ്പ് കുറയ്ക്കണം. തുടര്‍ന്ന് വ്യായാമത്തിലൂടെ ശരീരത്തെ ഒരു തൂവല്‍പ്പോലെ മിനുക്കിയെടുക്കാം. ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മരുന്നിനും ചികിത്സയ്ക്കുമൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം ഉചിതമായ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങണം.

ഇനി വൈകിക്കേണ്ട

നടക്കുമ്പോള്‍ പതിവില്ലാത്തവണ്ണം കിതപ്പ് വരിക, എപ്പോഴും എവിടെയെങ്കിലും ചടഞ്ഞിരിക്കാന്‍ തോന്നുക... ഇനി വ്യായാമം കൂടിയേ തീരൂ എന്ന് തീരുമാനിക്കാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം. അമിതവണ്ണം കണ്ടുപിടിക്കാന്‍ ശാസ്ത്രീയമാര്‍ഗമുണ്ട്. അതാണ് ബി.എം.ഐ. എന്നറിയപ്പെടുന്ന ബോഡി മാസ് ഇന്‍ഡക്‌സ്. ഉയരത്തിനനുസരിച്ച് ഒരാള്‍ക്ക് എത്ര വണ്ണം ആവാം എന്ന് ഇതുവഴി മനസ്സിലാക്കാം. ശരീരഭാരം കിലോഗ്രാമില്‍ കണക്കാക്കുക. ആ സംഖ്യയെ ഉയരത്തിന്റെ സ്‌ക്വയര്‍ (മീറ്ററില്‍) കൊണ്ട് ഹരിക്കണം. കിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. ഇതനുസരിച്ച് ശരീരഭാരം ക്രമീകരിച്ചാല്‍ പിന്നെ ആകാരഭംഗിയിലേക്ക് അധികം ദൂരമില്ല.

അന്‍പത് കിലോഗ്രാം തൂക്കമുള്ള ഒരു സ്ത്രീക്ക് ഒരു മീറ്ററും അന്‍പത്തഞ്ച് സെന്റീമീറ്ററുമാണ് ഉയരം. അപ്പോള്‍ അവരുടെ ബി.എം.ഐ. 50/1.55ഃ1.55 = 50/2.4 = 20.83 ആകുന്നു. ബി.എം.ഐ. 20-നും 25-നും ഇടയിലാണെങ്കില്‍ അതാണ് ഏറ്റവും മികച്ച ആരോഗ്യകരമായ വണ്ണം. ബി.എം.ഐ. 25-നും 30-നും ഇടയില്‍ വന്നാല്‍ വ്യായാമം തുടങ്ങണം. 30-തിന് മുകളിലാണെങ്കില്‍ അത് അമിതവണ്ണം തന്നെ. പെട്ടെന്നുതന്നെ വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികള്‍ തേടുക. ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.

യൗവനത്തില്‍ ശരീരഭാരത്തിന്റെ 17-23 ശതമാനം വരെ കൊഴുപ്പായിരിക്കും. ഈ അളവ് ഉയരുമ്പോഴുള്ള അവസ്ഥയാണ് അമിതവണ്ണം. കൊഴുപ്പ് ആവശ്യമുള്ളതിലും കുറയുന്നത് അനാരോഗ്യകരമായ മെലിയലിന് കാരണമാകും.

അടിവയര്‍ കുറയ്ക്കാം

എത്ര സുന്ദരിയായാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. പേശികള്‍ അധികമില്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ വണ്ണംവെച്ച് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങുന്നു. ഇതാണ് വയര്‍ ചാടുന്നതിനും മറ്റു ഭാഗങ്ങളിലെ അമിത വണ്ണത്തിനും കാരണമാകുന്നത്.

ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്താല്‍ ആറു മാസംകൊണ്ട് അടിവയര്‍ കുറയ്ക്കാനാവും. കലോറി കുറഞ്ഞ ഇലക്കറികള്‍, പച്ചക്കറികള്‍, ഫ്രൂട്ട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ധാന്യങ്ങളും മധുരപദാര്‍ഥങ്ങളും കുറയ്ക്കണം.

ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നല്‍കുന്ന കാര്‍ഡിയോ വ്യായാമങ്ങളാണ് ആവശ്യം. യോഗാഭ്യാസത്തില്‍ 'സൂര്യനമസ്‌കാരം' വളരെ ഗുണം ചെയ്യും. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്, സ്‌കിപ്പിങ്, സൈക്കളിങ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങളും നല്ലതാണ്. സൗകര്യംപോലെ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. നടക്കുമ്പൊഴും കിടക്കുമ്പോഴും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കാന്‍ ശ്രമിച്ചുനോക്കൂ. വയര്‍ അമര്‍ന്നുകിട്ടാന്‍ ഈ പരിശീലനവും ഗുണം ചെയ്യും.

യോഗാഭ്യാസത്തിലൂടെ ദേഹം ഏറ്റവും അയവുള്ളതും ആരോഗ്യകരവുമായിത്തീരും. എന്നാല്‍ ദേഹത്തിന് അല്‍പം ബലം കൂടി ഉണ്ടെങ്കിലേ അധ്വാനിക്കാന്‍ കഴിയൂ. മാത്രമല്ല, പേശികള്‍ക്ക് ദൃഢതയാണ് സൗന്ദര്യം. യോഗയിലൂടെ വയര്‍ കുറയും. അതിനൊപ്പം പേശികള്‍ക്ക് ബലം നല്‍കാനുള്ള ലൈറ്റ് വെയിറ്റ് ട്രെയിനിങ് കൂടി ഉണ്ടായാല്‍ ശരീരം നല്ല ഷെയിപ്പ് ഉള്ളതാവും. ചെറിയ ഭാരക്കട്ടകള്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍. നല്ലൊരു ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങാണ് 'ക്രഞ്ചസ്'.

ആദ്യം ശാന്തമായി മലര്‍ന്നു കിടക്കുക. കൈകള്‍ തലയ്ക്ക് താങ്ങായി വെക്കണം. ഇനി കാല്‍മുട്ടുകള്‍ മടക്കുക. ശ്വാസം പുറത്ത് വിട്ടുകൊണ്ട് കൈകള്‍ വിടാതെ ചുമല്‍ മുന്നോട്ടേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് ചുമല്‍ താഴ്ത്തുക. കഴുത്തിന് അമിതമായി ബലം നല്‍കരുത്. വയര്‍ വേദനിക്കുംവരെ 'ക്രഞ്ചസ്' ആവര്‍ത്തിക്കുക. ഏറ്റവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ചെയ്യുക.

ക്രഞ്ചസ് ചെയ്യുമ്പോള്‍ അടിവയറിലെ പേശികള്‍ ബലവത്താകുന്നു. ഈ വ്യായാമത്തില്‍ എതിര്‍ഭാഗം (റിവേഴ്‌സ് ക്രഞ്ചസ്) കൂടി ചെയ്ത് പിന്‍ഭാഗത്തുകൂടി ബലം നല്‍കേണ്ടതുണ്ട്. ലൈറ്റ് വെയിറ്റ് വ്യായാമങ്ങള്‍ ട്രെയിനറുടെ സഹായത്തോടെ ചെയ്യുന്നതാണ് നല്ലത്.

കാലുകള്‍ ടോണ്‍ ചെയ്യാം

ശരീരത്തിന്റെ മുകള്‍ഭാഗത്ത് വണ്ണം കൂടുമ്പോഴാണ് കാലുകള്‍ നേര്‍ത്തതുപോലെ തോന്നുക. അമിതമായ കൊഴുപ്പ് കുറയ്ക്കുകതന്നെയാണ് ഇതിന് പ്രതിവിധി. ഇതോടൊപ്പം കാലുകള്‍ ബലവത്താകാന്‍ ടോണ്‍ ചെയ്യുകയും വേണം. സ്‌ക്വാട്ട്, ലഞ്ചസ്, അബ്ഡക്ഷന്‍ എന്നീ വെ 
യിറ്റ് ട്രെയിനിങ്ങുകള്‍ ഇതിനായി പരിശീലിക്കാം. നടത്തവും സൈക്കിളിങ്ങും കാലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്ന മികച്ച വ്യായാമങ്ങളാണ്.

തടിച്ച കൈവണ്ണ

തടിച്ച കൈവണ്ണകള്‍ കാഴ്ചയ്ക്ക് അഭംഗിയാണ്. കൈവീശിയുള്ള നടത്തം കൈവണ്ണയ്ക്ക് ദൃഢത നല്‍കും. കൈകള്‍ സാവധാനത്തില്‍ മുകളിലേക്കും താഴേക്കും പിറകിലേക്കും മുമ്പിലേക്കുമായി ചലിപ്പിക്കുന്നത് മറ്റൊരു വ്യായാമമാണ്.

ഇടുപ്പിന് അഴക്

വടിവൊത്ത ഇടുപ്പും അരക്കെട്ടും നേടാന്‍ യോഗാഭ്യാസത്തിലെ സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഗുണം ചെയ്യും. 5-10 പ്രാവശ്യം സൂര്യനമസ്‌കാരം ചെയ്യണം. സ്‌കിപ്പിങ്, ജമ്പിങ് തുടങ്ങിയ വ്യായാമങ്ങള്‍ പുറകുവശത്തിലെയും ഇടുപ്പിലെയും അമിതമായ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവ വീട്ടില്‍ത്തന്നെ പ്രത്യേകിച്ച് ചെലവില്ലാതെ ചെയ്യാവന്നതാണ് എന്ന ഗുണവുമുണ്ട്.

വീട്ടുജോലി വ്യായാമമോ?

അരയ്ക്കുകയും മുറ്റം തൂക്കുകയും നിലം തുടയ്ക്കുകയും ചെയ്യുന്നതൊന്നും വ്യായാമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതിനര്‍ഥം അവ ഗുണകരമല്ല എന്നല്ല. ഊര്‍ജം ചെലവഴിക്കുന്ന ശാരീരികപ്രവര്‍ത്തികള്‍ മാത്രമാണവ. പേശികള്‍ക്കും അസ്ഥികള്‍ക്കും ചലനം കിട്ടാന്‍ അവ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. ശരീരത്തിന് കാര്യക്ഷമത കിട്ടാന്‍ ശരിയായ വ്യായാമങ്ങള്‍ തന്നെ ചെയ്യണം.

പ്രസവത്തിന് മുന്‍പും പിന്‍പും

ഗര്‍ഭകാലത്ത് കഠിനവ്യായാമങ്ങള്‍ അരുത്. പകരം കൈകള്‍ക്കും കാലുകള്‍ക്കും ചലനം സുഗമമാക്കുന്ന യോഗമുറകള്‍ ചെയ്യാം. ശ്വസനത്തിന് പരമാവധി പ്രാധാന്യം നല്‍കുന്ന 'പ്രാണായാമം' വളരെ ഗുണകരമായിരിക്കും. പ്രസവശേഷം 25 ദിവസം കഴിഞ്ഞ്, ലഘുവ്യായാമങ്ങള്‍ തുടങ്ങാം. നടത്തവും നീന്തലുമാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനുയോജ്യം. സിസേറിയന്‍ ചെയ്തവരാണെങ്കില്‍ മുറിവ് ശരിയായി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയിട്ടേ വ്യായാമം തുടങ്ങാവൂ. പ്രസവശേഷമുള്ള ചാടിയ വയര്‍ ചുരുക്കാന്‍ ക്രഞ്ചസ്, സൂര്യനമസ്‌കാരം എന്നിവയും പരിശീലിക്കാം.

ജോലിസ്ഥലത്തും ചെറുവ്യായാമങ്ങള്‍

സമയമുള്ളവര്‍ക്ക് വൈകീട്ടോ രാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പോ വ്യയാമങ്ങള്‍ ചെയ്യാം. ഉദ്യോഗസ്ഥകളാണെങ്കില്‍ അതിരാവിലെയൊ രാത്രി ഭക്ഷണത്തിനു മുന്‍പോ സമയം കണ്ടെത്തുന്നതാവും നല്ലത്. ജോലിസ്ഥലത്ത് വെച്ചും ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. ലിഫ്ട് ഒഴിവാക്കി കോണിപ്പടി കയറുക, കുറച്ച് അകലങ്ങളിലേക്ക് ഓട്ടോറിക്ഷ ഒഴിവാക്കി നടക്കുക എന്നിങ്ങനെ. 

കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് ദേഹം സ്‌ട്രെച്ച് ചെയ്യുക. ശരീരം നിവര്‍ത്തി കാല്‍വിരലുകളൂന്നി ഉയര്‍ന്നു നില്‍ക്കുന്നത് നല്ലൊരു സ്‌ട്രെച്ചിങ് രീതി ആണ്. കൂടാതെ തല ഇരുവശത്തേക്കും പതിയെ ചലിപ്പിക്കുന്നതും ദ്യഷ്ടി ഇരുവശത്തേക്കും ചലിപ്പിക്കുന്നതും നല്ലതാണ്. കഴുത്തിനും കണ്ണുകള്‍ക്കും വരാവുന്ന അസ്വസ്ഥതകള്‍ക്കെതിരെയുള്ള മുന്‍കരുതലാണ് ഇത്തരം ചെറുവ്യായാമങ്ങള്‍.

ഇരിക്കുമ്പോള്‍ നമ്മുടെ നട്ടെല്ലിലെ മര്‍ദം കൂടുന്നു. ഒരു മണിക്കൂറില്‍ അധികം ഒരേ ഇരിപ്പ് പാടില്ല. ഇടയ്ക്ക് എഴുന്നേറ്റ് നടക്കണം. നിന്നു ചെയ്യാവുന്ന ജോലികളാണ് ഇരുന്നു ചെയ്യുന്ന ജോലികളേക്കാള്‍ ആരോഗ്യകരം. നില്‍ക്കുമ്പോള്‍ നട്ടെല്ലിലുള്ള മര്‍ദം പാതിയായി കുറയുന്നു. കിടക്കുമ്പോഴാണ് നട്ടെല്ലിന് ഏറ്റവും സുഖകരമായ അവസ്ഥലഭിക്കുന്നത്. യോഗയിലെ 'ശവാസനം' മികച്ച റിലാക്‌സിങ് പരിശീലനമാണ്.

തുടക്കക്കാര്‍ ശ്രദ്ധിക്കണം

പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി വേണം വ്യായാമം ചെയ്യാന്‍. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ആവാം. മുന്നു ദിവസം കാര്‍ഡിയോ വ്യായാമങ്ങളും (നടത്തം, യോഗ, നീന്തല്‍, സൈക്കിളിങ്...) രണ്ടു ദിവസം ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകളും. ഇത്രയുമടങ്ങുന്ന പാക്കേജ് വ്യായാമമാണ് സ്ത്രീകള്‍ക്ക് നല്ലത്.

വെയിറ്റ് ട്രെയിനിങ് നല്‍കി പേശികള്‍ ദൃഢമാക്കിയാല്‍ മുട്ടുവേദന, സന്ധിവേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ ഒരു പരിധിവരെ തടയാം. അമിതവണ്ണമുള്ളവര്‍ ഭക്ഷണക്രമീകരണത്തിന്റെ സഹായത്തോടെ ആദ്യം കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലിക്കണം. അതിനുശേഷം മാത്രമേ ജിമ്മില്‍പോയി ലൈറ്റ് വെയിറ്റ് ട്രെയിനിങ് നേടാവൂ.

വെയിറ്റ് ട്രെയിനിങ് ചെയ്താല്‍ സ്ത്രീകളുടെ ദേഹം പുരുഷന്മാരുടേതുപോലെ 'സിക്‌സ് പാക്ക്' ആവുമെന്ന് ഭയക്കുന്നവരുണ്ട്. ഇതില്‍ കാര്യമില്ല. പരസ്യങ്ങളില്‍ കാണുന്ന 'സിക്‌സ് പാക്ക്' മസിലുകളുള്ള വിദേശ ഫിറ്റ്‌നെസ്സ് മോഡലുകള്‍ പലതരം ഉത്തേജകമരുന്നുപയോഗിച്ചാണ് അത്തരം ശരീരം നേടിയെടുക്കുന്നത്.

ഡംബെല്‍സ് (ഭാരക്കട്ടകള്‍) ഉപയോഗിച്ചുള്ള വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോള്‍ ചിലത് ശ്രദ്ധിക്കാനുണ്ട്. എടുക്കാന്‍ കഴിയുന്ന ഭാരത്തിന്റെ നാല്‍പതു ശതമാനം ഭാരമേ ഉയര്‍ത്താന്‍ ശ്രമിക്കാവൂ. പത്തു കിലോയുള്ള വെയിറ്റ് ഉയര്‍ത്താന്‍ പറ്റുമെങ്കില്‍ നാലു കിലോ വെയിറ്റ് പല പ്രാവശ്യം ഉയര്‍ത്തിയാല്‍ മതി.

നടത്തമാവട്ടെ, നീന്തലാവട്ടെ ഏതു വ്യായാമവും ഏറ്റവും കുറഞ്ഞത് 20 മിനുട്ടെങ്കിലും തുടര്‍ച്ചയായി ചെയ്താലെ ഫലവത്താവൂ. നല്ല ഗുണം കിട്ടണമെങ്കില്‍ 45 മിനുട്ട് വ്യായാമം ചെയ്യണം. നടക്കുകയാണെങ്കില്‍ ഇടയ്ക്ക് നടത്തം നിര്‍ത്തി സംസാരിക്കരുത്.

എയ്‌റോബിക്‌സ് ചെയ്യുമ്പോള്‍ ഭയങ്കരമായുള്ള കിതപ്പ് ഉണ്ടാവരുത്. അത് അനാരോഗ്യത്തിന്റെ ലക്ഷണമാവാം. അപ്പോള്‍ വൈദ്യപരിശോധന നടത്തണം. ചെറുതായി കിതയ്ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. നന്നായി ഓക്‌സിജന്‍ ശ്വസിച്ച് ചെയ്യുമ്പോഴാണ് കാര്‍ഡിയോ വ്യായാമങ്ങള്‍ ഫലം ചെയ്യുക. വ്യായാമം ചെയ്തുകൊണ്ടിരിക്കെ തടസ്സമില്ലാതെ ഒരു വാചകം പറയാന്‍ കഴിയുമോ എന്ന് ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ശരിയായ രീതിയില്‍ വ്യായാമം ചെയ്യുന്നു എന്നാണ്. വ്യായാമത്തിലൂടെ വണ്ണം ആവശ്യമുള്ളത്ര കറച്ചു കഴിഞ്ഞാല്‍ പിന്നീട് കണക്കില്ലാതെ ഭക്ഷിക്കുന്നത് നന്നല്ല. വീണ്ടും വണ്ണം തിരിച്ചുവരും. പകരം അടുത്ത മൂന്ന് മാസത്തേക്ക് ഭക്ഷണം വലുതായി കൂട്ടേണ്ട. അപ്പോള്‍ ശരീരം അതിനനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ പഠിക്കും. വ്യായാമം ചെറുതായി തുടരുകയും വേണം.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അര്‍ഷാദ് പി., സ്‌പോര്‍ട്‌സ് മെഡിസിന്‍ & ന്യൂട്രീഷ്യന്‍ ഡെയിസ്മാന്‍ ആയുര്‍കേന്ദ്ര, കൊണ്ടോട്ടി
വിപിന്‍ സേവ്യര്‍, ബ്രാഞ്ച് മാനേജര്‍, തല്‍വാക്കേഴ്‌സ്, കൊച്ചി

പുലരിയെ കാളും സുന്ദരി

sankar-edakurussi

bhoomikasankar@gmail.comസൗന്ദര്യത്തിന്റെ ഇതളുകള്‍
 
സൗന്ദര്യം എവിടെയാണ് ഒളിച്ചിരിക്കുന്നത്? മനസിന്റെ തിളക്കവും ശരീരത്തിന്റെ ഭംഗിയും തള്ളിക്കളയാനാവില്ല. കാലമെത്ര ചെന്നാലും സൗന്ദര്യത്തോടുള്ള മനുഷ്യന്റെ മമത തീരുന്നേയില്ല. സൗന്ദര്യത്തിന് കുറുക്കുവഴികളുണ്ടാവുമോ? ആയുര്‍വേദത്തിന്റെയും യോഗയുടെയും ഫാഷന്റെയും അറിവുകള്‍ ഇവിടെ കൈകോര്‍ക്കുന്നു. അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടിട്ടും നൃത്തത്തിലൂടെ മനസിന്റെ സൗന്ദര്യം ആവിഷ്‌കരിച്ച സുധാ ചന്ദ്രന്റെ കഥ ആരെയാണ് പുളകം കൊള്ളിക്കാത്തത്?
 ഓരോ മുഖത്തിനും ചേരുന്ന ഫേഷ്യല്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ലേ?
മുഖത്തിന്റെ നിറവും മൃദുത്വവും കൂട്ടാനും അവയ്ക്ക് പ്രത്യേകിച്ചൊരു തിളക്കം നല്‍കാനുമാണ് മുഖം ഫേഷ്യല്‍ ചെയ്യുന്നത്. വെയിലേറ്റുണ്ടാവുന്ന കരിവാളിപ്പ് ഒഴിവാക്കാനും ഫേഷ്യല്‍ ഫലപ്രദമാണ്. ചര്‍മത്തിന്റെ സ്വഭാവം, ഫേഷ്യല്‍ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ വിലയിരുത്തിയാണ് ഫേഷ്യല്‍ തിരഞ്ഞെടുക്കുന്നത്. അരോമ ഫേഷ്യല്‍, ഫ്രൂട്ട് ഫേഷ്യല്‍, ജെം ഫേഷ്യല്‍, ഗോള്‍ഡന്‍ ഫേഷ്യല്‍, പേള്‍ ഫേഷ്യന്‍ തുടങ്ങി പലതരം ഫേഷ്യലുകള്‍ ലഭ്യമാണ്. കൂടാതെ, സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍, പീലിങ് ഫേഷ്യല്‍ എന്നിവയുമുണ്ട്. 35 വയസ്സാകുമ്പോഴേക്ക് പലരുടെയും ചര്‍മം അയഞ്ഞുതുടങ്ങും. ചര്‍മത്തിന് മുറുക്കവും മൃദുത്വവും നിലനിര്‍ത്താനാണ് സ്‌കിന്‍ ടൈറ്റ്‌നിങ് ഫേഷ്യല്‍ ചെയ്യുന്നത്. ചിലര്‍ക്ക് ഫേഷ്യല്‍ ചെയ്യുമ്പോള്‍ അലര്‍ജിയുണ്ടാവാന്‍ സാധ്യതയുണ്ട്. ഫേഷ്യല്‍ ചെയ്തുതുടങ്ങമ്പോള്‍ തന്നെ ചര്‍മം ചൂടാവാന്‍ തുടങ്ങും. അങ്ങനെയുള്ളവര്‍ ഫേഷ്യലിങ് നിര്‍ത്തിവെക്കുന്നതാണ് നല്ലത്. ഫേഷ്യല്‍ ചെയ്ത്
24 മണിക്കൂര്‍ നേരത്തേക്ക് മുഖം കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കാം.

മുഖം ബ്ലീച്ച് ചെയ്യുന്നത് നല്ലതാണോ?
എപ്പോഴാണെങ്കിലും മുഖം ബ്ലീച്ച് ചെയ്യുന്നത് അത്ര നല്ലതല്ല. കാരണം, ചില ബ്ലീച്ചിലടങ്ങിയിട്ടുള്ള അമോണിയ പോലെയുള്ള കെമിക്കലുകള്‍ മുഖചര്‍മത്തിന് ദോഷകരമായി മാറാം. പ്രത്യേകിച്ച് മുപ്പത് വയസ്സിനു മേല്‍ പ്രായമുള്ളവരില്‍. കൂടാതെ ബ്ലീച്ച് അമിതമായാല്‍, ചുളിവുകളും മറ്റും ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.
മുഖം കുറേതവണ കഴുകുന്നത് ചര്‍മത്തിന് ദോഷമാണെന്ന് കേള്‍ക്കുന്നു. അത് ശരിയാണോ?
മുഖം കുറേതവണ കഴുകുന്നത് ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താനിടയുണ്ട്. പ്രത്യേകിച്ച് സോപ്പുപയോഗിച്ച് കഴുകുന്നത്. കാരണം സോപ്പുകളില്‍ പൊതുവെ ക്ഷാരഗുണം കൂടുതലാണ്. ഇതുമൂലം ചര്‍മം വരളാനിടയുണ്ട്. എണ്ണമയം കൂടുതലുള്ള ചര്‍മമുള്ളവര്‍, പുറത്തുപോയിട്ട് വന്ന് മുഖം കഴുകുമ്പോള്‍ പയറുപൊടി ഉപയോഗിക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകണം.
മുടി കളര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
നിങ്ങളുടെ ചര്‍മത്തിന്റെ നിറമനുസരിച്ചാണ് മുടിയുടെ കളര്‍ തിരഞ്ഞെടുക്കേണ്ടത്. ബ്രൗണ്‍, റെഡ് ഷേഡ്, ഗോള്‍ഡന്‍ ഷേഡ് അങ്ങനെ ഏതുമാകാം. ഹെയര്‍ കളറിങ്ങിനു മുന്‍പായി അതല്‍പ്പം കൈയില്‍ തേച്ച് കുറച്ചുനേരം വെച്ച് അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം മുടിയില്‍ പുരട്ടുക. കളര്‍ മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നന്നല്ല. അങ്ങനെ ചെയ്താല്‍ മുടി കൊഴിയാനുമിടയുണ്ട്. കളര്‍ ചെയ്തതിനു ശേഷം കഴിയുന്നതും ക്ലോറിന്‍ വെള്ളത്തില്‍ മുടി കഴുകാതിരിക്കുക. ചൂടു വെള്ളത്തില്‍ മുടി കഴുകുന്നതും ഒഴിവാക്കുക. കളര്‍ ചെയ്തതിനു ശേഷം ഷാംപൂ എന്നും ഉപയോഗിക്കുന്നത് നല്ലതല്ല. കളര്‍ വേഗം മങ്ങിപ്പോകാനിടയുണ്ട്.
സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ (നിര്‍ജലീകരണം) ഉണ്ടാവാനിടയുണ്ട്. വെയിലത്ത് പുറത്തുപോവുമ്പോള്‍, കൈകളിലും കഴുത്തിലുമെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. ഒരു മോയിസ്ചറൈസറും കൈയില്‍ കരുതാം. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. പുറത്തുപോയി വന്നാലുടന്‍ കൈകാലുകള്‍ നന്നായി കഴുകുന്നത്, പല സാംക്രമിക രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കും.
ഭക്ഷണത്തിലൂടെ പ്രായത്തെയും മുഖത്തെ പാടുകളെയും ചെറുക്കാന്‍ കഴിയുമോ?
പ്രായമേറാതെ നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത് ആന്റി ഓക്‌സിഡന്റുകളാണ്. നേരത്തെയുള്ള വാര്‍ധക്യം, മുഖത്തെ ചുളിവുകള്‍ എന്നിവയെല്ലാം ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കാവും. ചര്‍മരോഗങ്ങളെ ചെറുക്കാനും ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തന്‍, പപ്പായ തുടങ്ങിയ പഴങ്ങളിലും കോളിഫ്ലവര്‍, കാബേജ്, ഉളളി, തക്കാളി, കാരറ്റ്, മത്തങ്ങ, ഇലക്കറികള്‍ തുടങ്ങിയവയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. ഇവ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം ആവശ്യത്തിന് വെള്ളം കുടിക്കുകയെന്നതാണ്. പത്തു പന്ത്രണ്ടു ഗ്ലാസ് വെളളം ദിവസവും കുടിക്കാം. ചര്‍മം തിളക്കത്തോടെ നില്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് വെള്ളമാണ്.
എണ്ണമയം അധികമുള്ള ചര്‍മത്തെ എങ്ങനെ സംരക്ഷിക്കാം?
എണ്ണമയമുള്ള ചര്‍മത്തില്‍ കുരുവും മറ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മുരിങ്ങയില എന്നും കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നത് തടയും. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയുന്നതും കുറയ്ക്കുക. ക്രീമുകള്‍ അധികം ഉപയോഗിക്കുന്നത് എണ്ണമയം കൂട്ടാനേ ഉപകരിക്കൂ. സോപ്പിനു പകരം കടലമാവിട്ട് മുഖം കഴുകുന്നതാണ് ഈ ചര്‍മത്തിനു നല്ലത്. ആസ്ട്രിജന്‍ ലോഷന്‍ രാവിലെയും വൈകീട്ടും ഉപയോഗിക്കാം.
കൂടുതല്‍ വരണ്ട ചര്‍മത്തെ എങ്ങനെ സംരക്ഷിക്കാം?
സോപ്പുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ച കൂട്ടുകയേയുള്ളൂ. വരണ്ട ചര്‍മമുള്ളവര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, ഞവര എന്നിവ തേച്ച് കുളിക്കുന്നതാണ് നല്ലത്. അരിപ്പൊടി, പാല്‍, കസ്തൂരിമഞ്ഞള്‍ എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതും വരള്‍ച്ച തടയാന്‍ സഹായിക്കും. കുളി കഴിഞ്ഞാലുടന്‍ ഒരു മോയിസ്ചറൈസര്‍ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്നതും വരണ്ട ചര്‍മത്തിനു നല്ലതാണ്.
പ്രസവശേഷവും അല്ലാതെയും ഉണ്ടാകുന്ന പാടുകള്‍ ചികിത്സിച്ചു ഭേദമാക്കാമോ?
ഇവ മുഴുവനായും ഭേദമാക്കാന്‍ കഴിയില്ല. ട്രെറ്റിനോയിന്‍ കുറച്ചു കാലത്തേക്ക് പുരട്ടിയാല്‍ ഒരു പരിധിവരെ ഇത്തരം പാടുകള്‍ ഇല്ലാതാക്കാം. പാടുകള്‍ ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതുതന്നെ.
മൂക്കിന്റെ മുകളിലെ കറുത്തപാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാമോ?
മൂന്നു കാരണങ്ങള്‍കൊണ്ടാണ് മൂക്കിന്റെ മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവുന്നത്. ബ്ലീച്ച് അധികമായാലും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും ഇങ്ങനെയുണ്ടാവാം. വെയില്‍ അധികമായി കൊണ്ടാലും മൂക്കിനു മുകളില്‍ കറുത്തപാടുകള്‍ ഉണ്ടാവും. ഹോര്‍മോണ്‍ വ്യതിയാനംകൊണ്ടുള്ള കറുപ്പ് താനേ മാറും. വെയിലുകൊണ്ടുണ്ടായ കറുപ്പാണെങ്കില്‍ അവിടെ അലോവേറ (അഹഹീല്‌ലൃമ) ജെല്‍ ഉപയോഗിച്ചാല്‍ മതി. കറുപ്പു മാറും. ഓറഞ്ച് ജ്യൂസും ഈ കറുപ്പ് ഇല്ലാതാക്കാന്‍ നല്ലതാണ്.
പുരികം തീരെ കുറവുള്ളത് ഒരു അഭംഗിയാണ്. പുരികം ഉണ്ടാവാന്‍ എന്താണ് ചെയ്യേണ്ടത്?
രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍മഷിയും ആവണക്കെണ്ണയും കൂടി യോജിപ്പിച്ച് പുരികത്തിന്റെ മുകളില്‍ വരയ്ക്കുക. കുറച്ചുദിവസം ഇങ്ങനെ ചെയ്താല്‍ പുരികത്തിന് നല്ല കട്ടിയും കറുപ്പും ഉണ്ടാവും.
കണ്‍തടം കുഴിയുന്നത് തടയാന്‍ എന്തുചെയ്യും?
പല കാരണങ്ങള്‍ കൊണ്ടാണ് കണ്‍തടം കുഴിയുന്നത്. മതിയായ വിശ്രമമില്ലാത്തതും തുടര്‍ച്ചയായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നതുമാ ണ് പ്രധാന കാരണങ്ങള്‍. ടെന്‍ഷനൊക്കെ മാറ്റിവെച്ച് ആവശ്യമായ വിശ്രമമാണ് ഇതിനേറ്റവും വലിയ ചികിത്സ. ക്യാരറ്റ് ജ്യൂസ്, ബദാം ഓയില്‍ എന്നിവയൊക്കെ ഇതിനുപറ്റിയ ചികിത്സയാണ് എന്നു പറയാറുണ്ട്. പക്ഷേ, ഇവയൊക്കെ ഒരു ശതമാനം വരെയേ കണ്‍തടം കുഴിയുന്നത് കുറയ്ക്കുകയുള്ളൂ. കുറേനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, ഇടയ്ക്ക് കുറച്ചുനേരം കണ്ണുകള്‍ അടച്ചിരിക്കുക. ഇടയ്ക്കിടെ കണ്ണിന്റെ കൃഷ്ണമണി വശങ്ങളിലേക്ക് ചലിപ്പിക്കുകയും വേണം.
സൗന്ദര്യവര്‍ധകവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദോഷമാണോ?
ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളാണ് സണ്‍സ്‌ക്രീന്‍, മോയ്‌സ്ചറൈസര്‍, ഫൗണ്ടേഷന്‍ ക്രീം എന്നിവ. ചര്‍മം കൂടുതല്‍ കരുവാളിക്കുന്നതില്‍ നിന്നും സണ്‍സ്‌ക്രീന്‍ നമ്മെ സംരക്ഷിക്കും. ചര്‍മം വരണ്ടതാണെങ്കില്‍, മോയിസ്ചറൈസറും ഉപയോഗിക്കാം.എന്നാല്‍, പല സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. മുഖത്ത്, ഇത്തരം ക്രീമുകള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വളരെ സെന്‍സിറ്റീവ് ആയതുകൊണ്ട്, അധികം ഉപയോഗിച്ചാല്‍, പാടുകളും മറ്റും ഉണ്ടാവാനിടയുണ്ട്.

കണ്‍പീലിക്ക് കട്ടികൂട്ടാന്‍ മാര്‍ഗങ്ങളുണ്ടോ?കൃത്രിമ കണ്‍പീലികള്‍ (artifical eyelashes) ഇപ്പോള്‍ ലഭ്യമാണ്. ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ ഇതുപയോഗിക്കാം. ഇത് നിങ്ങളുടെ കണ്‍പീലിയില്‍ ഒട്ടിച്ച്, മുകളില്‍ മസ്‌കാരയിട്ടാല്‍, കണ്‍പീലിക്ക് നല്ല കട്ടിയുള്ളതുപോലെ തോന്നിക്കും.
ഹെയര്‍ ഡ്രൈയര്‍ കൂടുതലായി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്ന് കേള്‍ക്കുന്നു. ഇത് ശരിയാണോ?
ഹെയര്‍ ഡ്രൈയര്‍ കൂടുതലായി ഉപയോഗിച്ചാല്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യത്തെ തന്നെ അത് ബാധിക്കും. മുടി കൊഴിഞ്ഞുപോകാനുമിടയുണ്ട്. കൂള്‍ ഡ്രൈയര്‍ അത്ര കുഴപ്പമില്ല. ഹോട്ട് ഡ്രൈയര്‍ കഴിയുന്നതും ഒഴിവാക്കുക.

ഡൈ, ഹെന്ന എന്നിവ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഡൈ ഉപയോഗിക്കുന്നവര്‍, ബ്രാന്‍ഡ് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല. ഏതെങ്കിലുമൊരു ഡൈ മാത്രം ഉപയോഗിക്കുക. 30 മിനുട്ടിനുശേഷം കഴുകിക്കളയണം. ആഴ്ച തോറും ഹെന്ന ചെയ്യുന്നതും അമിതമായി ഹെന്ന ഉപയോഗിക്കുന്നതും മുടിയെ ദോഷകരമായി ബാധിക്കുകയേയുള്ളൂ. തുടര്‍ച്ചയായി ചെയ്താല്‍ മുടി ചുരുണ്ട് ചകിരിപോലെയാവും. മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യാം. ഹെന്ന ഉണങ്ങാന്‍ അനുവദിക്കരുത്. ഉണങ്ങുന്നതിനനുസരിച്ച് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. Fun & Info @ Keralites.net

പാദങ്ങള്‍ക്ക് മസാജിങ്കുളി കഴിഞ്ഞാലുടന്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.
പെട്രോളിയം ജെല്ലിയും ഗ്ലിസറിനും യോജിപ്പിച്ച് പുരട്ടിയാല്‍ കാലിലെ വിണ്ടുകീറല്‍ തടയാം.നഖങ്ങള്‍ വൃത്തിയായി വെട്ടിനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. കട്ടിയേറിയ നഖങ്ങള്‍ ആണെങ്കില്‍ കാല്‍ അല്‍പനേരം വെള്ളത്തില്‍ മുക്കിവെച്ചാല്‍ മതി. നഖങ്ങള്‍ എളുപ്പം മുറിക്കാം.
ഇളംചൂടുവെള്ളത്തില്‍ ഇരുപത് മില്ലി ഷാംപൂ, ബാത്ത് സാള്‍ട്ട്, ഒന്നു രണ്ടു തുള്ളി സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കാലുകള്‍ പത്തു മിനുട്ട് മുക്കിവെക്കുക. മൃദുവായ സ്‌ക്രബ് ഉപയോഗിച്ച് പാദം ഉരച്ചുകഴുകുക. വിരലുകള്‍ക്കിടയിലും നഖത്തിന് താഴെയും ഉപ്പൂറ്റിയിലുമൊക്കെ ഇങ്ങനെ ഉരയ്ക്കണം. കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മൃതകോശങ്ങള്‍ കളയാനാണിത്.പിന്നീട് കാലുകള്‍ മൃദുവായി തുടച്ച്, ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. രക്തസഞ്ചാരം കൂട്ടാന്‍ ഇത് ഉപകരിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ക്ക് വളരെ നല്ലതാണ്.

മുഖം മിനുക്കാം
ഒരു ചെറിയ അല്ലി വെളുത്തുള്ളിയോ ചെറിയ കഷണം ഗ്രാമ്പൂവോ അരച്ചത് വിരല്‍കൊണ്ട് തൊട്ട് മുഖത്തെ കുരുവില്‍ വെച്ചാല്‍ കുരു അമര്‍ന്നുപോകും. ഇത് അധികമാവാതെ സൂക്ഷിക്കണം. ചര്‍മം പൊള്ളിപ്പോകാനുള്ള സാധ്യതയുണ്ട്.
ഒരു ടീസ്​പൂണ്‍ ഓട്‌സ്, രണ്ട് ടീസ്​പൂണ്‍ തക്കാളി നീര്, രണ്ട് ടീസ്​പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്​പൂണ്‍ കാരറ്റ് നീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി, അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. വീട്ടില്‍തന്നെ ചെയ്യാവുന്നൊരു ബ്ലീച്ചാണിത്.ഏത്തപ്പഴത്തിന്റെ തൊലി പാലില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് കഴുകിയാല്‍ മുഖത്തിന്റെ തിളക്കം വര്‍ധിക്കും.
തൊലി നീക്കിയ മുന്തിരി കൊണ്ട് മുഖം തടവുക. അല്‍പസമയത്തിനുശേഷം കഴുകിയാല്‍ നല്ല ഫ്രഷാകും.thanks mathrbhumi

നല്ല ആരോഗ്യത്തിന്‌ മോര്‌ കുടിക്കാം

sankar-edakurussi




ദിവസവും കുറഞ്ഞത്‌ ഒരു ഗ്‌ളാസ്‌ മോര്‌ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ അത്യുത്തമമാണത്രെ. തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. അതില്‍ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ കുടിക്കാം. ഭക്ഷണം കഴിച്ചശേഷം മോര്‌ കുടിക്കുന്നത്‌ ദഹനം അനായാസമാകാന്‍ സഹായിക്കും. അതുപോലെ തന്നെ അസിഡിറ്റി, ദഹനക്കേട്‌, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര്‌ കുടിക്കുന്നത്‌ നല്ലതാണ്‌.പാലുമായി താരതമ്യം ചെയ്യുമ്പോള്‍ മോരില്‍ കൊഴുപ്പ്‌ കുറവാണ്‌. എന്നുമാത്രമല്ല കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
കഫം, വാതം എന്നിവ ഉള്ളവര്‍ മോര്‌ കുടിക്കരുതെന്നാണ്‌ പൊതുവെ പറയുന്നത്‌. എന്നാല്‍ വെള്ളം ചേര്‍ത്ത്‌ ലഘുവാക്കി മോര്‌ കഴിക്കുന്നത്‌, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമത്രെ. ആയുര്‍വേദ വിധി പ്രകാരം മോര്‌ ഒരു ഉത്തമ ഔഷധമാണ്‌. മോരില്‍ അല്‍പ്പം ഉപ്പ്‌, ഇഞ്ചി നല്ലതുപോലെ ചതച്ചത്‌, അല്‍പ്പം നാരങ്ങാനീര്‌, കാന്താരിമുളക്‌ എന്നിവ ചേര്‍ത്ത്‌ കുടിച്ചാല്‍ പല അസുഖങ്ങളും ഭേദമാകും. അര്‍ശസ്‌, ഛര്‍ദ്ദി, ദഹനക്കേട്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ മോര്‌ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.
thanks to net

keep back pain

sankar-edakurussi

How to keep back pain away this winterHolidays are indeed a time to have a lot of fun, but additional stress and busier schedule may end up giving you that intolerable back pain.


  • Minimize or avoid travel-related pain
  • Don''t overpack. Take two smaller bags rather than one heavier big suitcase.
  • Wear comfortable shoes with good arch supports to help you walk long distances, and comfortable, loose-fitting clothes to help you stay comfortable throughout your trip.
  • Give yourself extra time. When you rush, you are less aware of your body movements, which can cause stress and strain on your back.
  • Be careful when lifting bags or luggage-bend at the knee, and don''t try to lift with your back. Ask for help when necessary.
  • Keep shopping safe. Shop during the off-peak hours to avoid having to stand on long lines and walk through crowded areas.
  • Make several small trips, rather that one large trip, to avoid stress and fatigue.
  • Distribute the weight of shopping bags evenly, and avoid carrying bags for too long. Remember to ask a store clerk for assistance with heavy or bulky items.
  • Sit down and rest if you start to feel fatigued.
  • Take care when preparing meals. Prepare meals on a work surface that is most comfortable for you, or at elbow level.
  • Stand on a cushioned mat or non-slip rug to avoid muscle fatigue and back ache.
  • When taking heavy pans from the oven, lift from the knees, not the waist.
  • Decorate your home safely.
  • Take your time, mind your posture, and watch your step as you bend, stoop and stretch to retrieve items from your basement, shed or attic. Don''t lift heavy boxes alone; ask a family member or friend to help you.
  • Use a sturdy stool or ladder for reaching high places.

വീട് നിര്‍മിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍

sankar-edakurussi
വീട് നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്?
കെട്ടിടംവീട് എന്നിവ നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്ക്കാര്‍ മാര്ഗ്ഗനിര്ദ്ദേശങ്ങള്പുറപ്പെടുവിച്ചിട്ടുണ്ട് (3.11.2007ലെ 66500/RAI/07/ തസ്വഭവ/നമ്പര്‍ സര്ക്കുലര്‍). കെട്ടിടനിര്മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിങ് സ്കീമുകള്‍,ഹെറിറ്റേജ് സോണ്‍, തീരദേശ പരിപാലനനിയമം തുടങ്ങിയ നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാതെ ഭൂമി വാങ്ങുന്നതു മൂലംനിരവധി പേര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ്  ഉത്തരവ് ഇറങ്ങിയിട്ടുള്ളത്താഴെപ്പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

1. 
വാങ്ങിക്കുന്ന സ്ഥലംഉദ്ദേശിക്കുന്ന കെട്ടിടം നിര്മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്തലൈസന്സികള്‍ മുഖേന ഉറപ്പുവരുത്തേണ്ടതാണ്.

2. 
പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്കീമില്‍ ഉള്പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുംഅറിയാവുന്നതാണ്ഇതിന് സ്ഥലം ഉള്പ്പെട്ട വില്ലേജും സര്വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണംസ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്.

3. 
അംഗീകൃത പദ്ധതികള്‍ പ്രകാരംറോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്മാത്രമേ നിര്മാണം നടത്താന്‍ സാധിക്കുകയുള്ളൂഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്നിന്നോ അറിയാവുന്നതാണ്.

4. 
റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്കുകയാണെങ്കില്‍ ആയതിന് രേഖാമൂലമായ തെളിവ്വാങ്ങിയിരിക്കേണ്ടതുംഅപ്രകാരം സൗജന്യമായി നല്കുന്ന സ്ഥലത്തിന് കെട്ടിട നിര്മാണച്ചട്ട പ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബില്ഡിങ്പെര്മിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്.

5. 
സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത്ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്നിന്നോ അറിയാവുന്നതാണ്.

6. 
വിമാനത്താവളംറെയില്വേ ബൗണ്ടറിസൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അടുത്തുള്ളപ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍..സി വാങ്ങുന്നത് ഉചിതമായിരിക്കും.

7. 
ഹൈ ടെന്ഷന്‍ വൈദ്യുതി ലൈനുകള്ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

8. 
ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരംഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

by net